ദുബായ്: സന്ദര്‍ശക വിസയിൽ എത്തിയ അമ്പതിലധികമുള്ള ഇന്ത്യാൻ സംഘം ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയ് മണിക്കൂറുകള്‍. ബുധനാഴ്ച രാത്രി യാത്രാ നിയമങ്ങള്‍ മാറിയത് അറിയാതെ എത്തിയ സംഘമാണ് കുടുങ്ങിയത്. യുഎഇ മാധ്യമമായ ഖലീജ് ടൈംസാണ് ഈ വിവരം പുറത്തുവിട്ടത്.
Also Read : കൊവിഡ്-19: ട്രംപിന്റെ ഇളയമകൻ ബാരണ്‍ ട്രംപിനും രോഗബാധ
ഇന്ത്യൻ സംഘത്തിൽ നാല്പതോളം ആളുകള്‍ മലയാളികളാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യാക്കാര്‍ക്ക് പുറമെ നിരവധി വിദേശത്തു നിന്നുള്ളവര്‍ക്കും സമാനമായി പ്രശ്നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 304 പാകിസ്ഥാനി സ്വദേശികളും ഇത്തരത്തിൽ കുടുങ്ങിയിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
57 ഇന്ത്യന്‍ യാത്രക്കാരാണ് കുടുങ്ങിയത്. പ്രധാനമായും കണ്ണൂര്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നും ഗോഎയര്‍ വിമാനത്തില്‍ എത്തിയ യാത്രക്കാരാണ് കുടുങ്ങിയത് എന്ന് ട്രാവൽ ഏജന്റുമാരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സന്ദര്‍ശക-ടൂറിസ്റ്റ് വിസകളില്‍ എത്തുന്നവര്‍ കൈയ്യിൽ താമസിക്കുവാന്‍ ഉദ്ദേശിക്കുന്ന ഹോട്ടൽ ബുക്ക് ചെയ്തതിന്റെ വിശദാംശങ്ങളോ ബന്ധുക്കളുടേയോ മറ്റോ വിശദാംശങ്ങളോ കരുതണം. അതിനൊപ്പം തന്നെ മടക്കത്തിനുള്ള ടിക്കറ്റും അവരുടെ പക്കലുണ്ടായിരിക്കണമെന്നാണ് പുതിയ ഭേദഗതി. ഈ നിയമ ഭേദഗതി അറിയാതെ എത്തിയവരാണ് കുടുങ്ങിയത്.
Also Read : കൊവിഡ് കാലത്തും പ്രധാനമന്ത്രിയുടെ സ്വത്തിൽ വര്‍ദ്ധനവ്, നഷ്ടത്തിലായി അമിത്ഷാ; മന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍
തന്റെ പക്കൽ 2,000 ദിർഹം പണമുണ്ടെന്നു ഹോട്ടൽ റിസർവേഷനും ഉണ്ടോ എന്ന് ഇമിഗ്രേഷൻ അധികൃതർ ചോദിച്ചുവെന്നും എന്നാൽ, ഇല്ലന്ന് മറുപടി പറഞ്ഞതായും ദേവ് എന്ന യാത്രക്കാരൻ ഖലീജ് ടൈംസിനോട് പറഞ്ഞു. തന്റെ ഒപ്പമുണ്ടായിരുന്ന 27 മലയാളി യാത്രക്കാരും താനും ഒരു ബന്ധുവും ടെർമിനൽ മൂന്നിലേക്ക് മാറ്റി, അവിടെ ഞങ്ങൾ ഇന്നലെ രാത്രി മുതൽ ഒറ്റപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
Also Read : കൊവിഡ്-19: ട്രംപിന്റെ ഇളയമകൻ ബാരണ്‍ ട്രംപിനും രോഗബാധ
ഇന്ത്യൻ സംഘത്തിൽ നാല്പതോളം ആളുകള്‍ മലയാളികളാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യാക്കാര്‍ക്ക് പുറമെ നിരവധി വിദേശത്തു നിന്നുള്ളവര്‍ക്കും സമാനമായി പ്രശ്നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 304 പാകിസ്ഥാനി സ്വദേശികളും ഇത്തരത്തിൽ കുടുങ്ങിയിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
57 ഇന്ത്യന്‍ യാത്രക്കാരാണ് കുടുങ്ങിയത്. പ്രധാനമായും കണ്ണൂര്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നും ഗോഎയര്‍ വിമാനത്തില്‍ എത്തിയ യാത്രക്കാരാണ് കുടുങ്ങിയത് എന്ന് ട്രാവൽ ഏജന്റുമാരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സന്ദര്‍ശക-ടൂറിസ്റ്റ് വിസകളില്‍ എത്തുന്നവര്‍ കൈയ്യിൽ താമസിക്കുവാന്‍ ഉദ്ദേശിക്കുന്ന ഹോട്ടൽ ബുക്ക് ചെയ്തതിന്റെ വിശദാംശങ്ങളോ ബന്ധുക്കളുടേയോ മറ്റോ വിശദാംശങ്ങളോ കരുതണം. അതിനൊപ്പം തന്നെ മടക്കത്തിനുള്ള ടിക്കറ്റും അവരുടെ പക്കലുണ്ടായിരിക്കണമെന്നാണ് പുതിയ ഭേദഗതി. ഈ നിയമ ഭേദഗതി അറിയാതെ എത്തിയവരാണ് കുടുങ്ങിയത്.
Also Read : കൊവിഡ് കാലത്തും പ്രധാനമന്ത്രിയുടെ സ്വത്തിൽ വര്‍ദ്ധനവ്, നഷ്ടത്തിലായി അമിത്ഷാ; മന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍
തന്റെ പക്കൽ 2,000 ദിർഹം പണമുണ്ടെന്നു ഹോട്ടൽ റിസർവേഷനും ഉണ്ടോ എന്ന് ഇമിഗ്രേഷൻ അധികൃതർ ചോദിച്ചുവെന്നും എന്നാൽ, ഇല്ലന്ന് മറുപടി പറഞ്ഞതായും ദേവ് എന്ന യാത്രക്കാരൻ ഖലീജ് ടൈംസിനോട് പറഞ്ഞു. തന്റെ ഒപ്പമുണ്ടായിരുന്ന 27 മലയാളി യാത്രക്കാരും താനും ഒരു ബന്ധുവും ടെർമിനൽ മൂന്നിലേക്ക് മാറ്റി, അവിടെ ഞങ്ങൾ ഇന്നലെ രാത്രി മുതൽ ഒറ്റപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.