വെല്ലിങ്ടണ്‍։ ലൈവ് ടെലിവിഷന്‍ ഇന്റര്‍വ്യൂ നല്‍കുന്നതിനിടെ ഭൂകമ്പം വന്നാൽ എന്ത് ചെയ്യും. ന്യൂസിലാന്റ് പ്രധാനമന്ത്രി ജസാന്ത ആര്‍ഡേന്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇത്തരത്തില്‍ ഒരു സംഭവമുണ്ടായത്. എന്നാല്‍, ഈ സമയത്തെ ജസാന്തയുടെ പ്രതികരണമാണ് എല്ലാവരേയും ഞെട്ടിച്ചു കളഞ്ഞത്. ചെറിയൊരു പുഞ്ചിരിയോടെ സ്വാഭാവികം എന്ന് വണ്ണം അവര്‍ അഭിമുഖം തുടര്‍ന്നു.
Also Read : 'ആക്രമണം നടത്തിയത് ഹിന്ദു സംരക്ഷകരുടെ വേഷം കെട്ടിയ വ്യാജന്മാര്‍'; സന്ദീപ് വാര്യർ
റിക്ടർ സ്കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച രാവിലെയാണ് എട്ട് മണിക്കാണ് 30 സെക്കന്റ് നീണ്ടു നിന്നു. നിരവധി ആളുകള്‍ ഓഫീസുകളിലും മറ്റും ഇരിക്കുകയായിരുന്നവര്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടുകയും ചെയ്തു. ഈ സമയത്ത് പാര്‍ലമെന്റ് കെട്ടിടത്തില്‍ ടെലിവിഷന്‍ അഭിമുഖം നല്‍കുകയായിരുന്നു.
എന്നാല്‍, ഇതിനൊന്നും താന്‍ ഭയക്കില്ലെന്ന മട്ടിലായിരുന്നു ഇവരുടെ പെരുമാറ്റം. പരിഭ്രമമോ ഭയമോ തെല്ലുമില്ലാതെ അഭിമുഖം നടത്തിയിരുന്ന ആളോട് പറഞ്ഞു ഇവിടെ നല്ലൊരു ഭൂമികുലുക്കമുണ്ടായെന്ന്. ഇതിനെ കൂടാതെ എനിക്ക് പിന്നില്‍ സാധനങ്ങള്‍ ചലിക്കുന്നത് കണ്ടുവോ എന്നും ഇവര്‍ തിരക്കി.
താന്‍ തൂങ്ങി നില്‍ക്കുന്ന ലൈറ്റുകളുടെ ചുവട്ടില്‍ അല്ലെന്നും ഇവിടെ നല്ല ഉറപ്പുള്ള സ്ഥലമാണെന്നും അവര്‍ പിന്നീട് അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍, താരതമ്യേന കനത്ത ഒരു ഭൂമികുലുക്കമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ന്യൂസിലാന്റിന്റെ വിവിധ മേഖലകളിലും ഇത് പ്രതിഫലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപകടങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന് ട്രെയിൻ സര്‍വീസുകള്‍ എല്ലാം ഭരണകൂടം നിര്‍ത്തിവച്ചു.
Also Read : രണ്ട് മാസത്തെ ലോക്ക് ഡൗണിന് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു
ന്യൂസിലാന്‍ഡിൽ നിരവധി ഭൂകമ്പങ്ങള്‍ക്ക് സാക്ഷിയാകാറുള്ള രാജ്യമാണ്. 150 ഓളം ശക്തിയേറിയ ഭൂകമ്പങ്ങളും ഇവിടെയുണ്ടാകാറുണ്ട്. 2011ല്‍ ക്രൈസ്റ്റ് ചര്‍ച്ചിൽ റിപ്പോർട്ട് ചെയ്ത ഭൂമികുലുക്കത്തില്‍ 185 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പിന്നീട്, 2015ല്‍ റിപ്പോര്‍ട്ട് ചെയ്ത് ഭൂകടത്തിൽ കനത്ത നാശനഷ്ടങ്ങളാണ് രാജ്യത്ത് ഉണ്ടായത്.
Also Read : 'ആക്രമണം നടത്തിയത് ഹിന്ദു സംരക്ഷകരുടെ വേഷം കെട്ടിയ വ്യാജന്മാര്‍'; സന്ദീപ് വാര്യർ
റിക്ടർ സ്കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച രാവിലെയാണ് എട്ട് മണിക്കാണ് 30 സെക്കന്റ് നീണ്ടു നിന്നു. നിരവധി ആളുകള്‍ ഓഫീസുകളിലും മറ്റും ഇരിക്കുകയായിരുന്നവര്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടുകയും ചെയ്തു. ഈ സമയത്ത് പാര്‍ലമെന്റ് കെട്ടിടത്തില്‍ ടെലിവിഷന്‍ അഭിമുഖം നല്‍കുകയായിരുന്നു.
എന്നാല്‍, ഇതിനൊന്നും താന്‍ ഭയക്കില്ലെന്ന മട്ടിലായിരുന്നു ഇവരുടെ പെരുമാറ്റം. പരിഭ്രമമോ ഭയമോ തെല്ലുമില്ലാതെ അഭിമുഖം നടത്തിയിരുന്ന ആളോട് പറഞ്ഞു ഇവിടെ നല്ലൊരു ഭൂമികുലുക്കമുണ്ടായെന്ന്. ഇതിനെ കൂടാതെ എനിക്ക് പിന്നില്‍ സാധനങ്ങള്‍ ചലിക്കുന്നത് കണ്ടുവോ എന്നും ഇവര്‍ തിരക്കി.
താന്‍ തൂങ്ങി നില്‍ക്കുന്ന ലൈറ്റുകളുടെ ചുവട്ടില്‍ അല്ലെന്നും ഇവിടെ നല്ല ഉറപ്പുള്ള സ്ഥലമാണെന്നും അവര്‍ പിന്നീട് അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍, താരതമ്യേന കനത്ത ഒരു ഭൂമികുലുക്കമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ന്യൂസിലാന്റിന്റെ വിവിധ മേഖലകളിലും ഇത് പ്രതിഫലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപകടങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന് ട്രെയിൻ സര്‍വീസുകള്‍ എല്ലാം ഭരണകൂടം നിര്‍ത്തിവച്ചു.
Also Read : രണ്ട് മാസത്തെ ലോക്ക് ഡൗണിന് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു
ന്യൂസിലാന്‍ഡിൽ നിരവധി ഭൂകമ്പങ്ങള്‍ക്ക് സാക്ഷിയാകാറുള്ള രാജ്യമാണ്. 150 ഓളം ശക്തിയേറിയ ഭൂകമ്പങ്ങളും ഇവിടെയുണ്ടാകാറുണ്ട്. 2011ല്‍ ക്രൈസ്റ്റ് ചര്‍ച്ചിൽ റിപ്പോർട്ട് ചെയ്ത ഭൂമികുലുക്കത്തില്‍ 185 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പിന്നീട്, 2015ല്‍ റിപ്പോര്‍ട്ട് ചെയ്ത് ഭൂകടത്തിൽ കനത്ത നാശനഷ്ടങ്ങളാണ് രാജ്യത്ത് ഉണ്ടായത്.