വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥികളെ നിര്‍ണയിക്കുന്ന പ്രൈമറികളിൽ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഹിലരി കിന്റനും ബേണി സാന്ഡേഴ്സിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഡൊണാള്‍ഡ് ട്രംപിനും ടോം ക്രൂസിനും ജയം. മാര്‍ച്ച് എട്ടിന് ഡെമോക്രാറ്റിക് പ്രൈമറി നടന്ന മിസിസിപ്പിയില്‍ ഹിലരി ക്ലിന്റനും മിഷിഗനില്‍ ബേണി സാന്‍ഡേഴ്സും വിജയിച്ചു.
മിസിസിപ്പി, മിഷിഗൺ പ്രൈമറികളില്‍ ഡൊണാ8ഡ് ട്രംപ് അനായാസ നേട്ടം കൈവരിച്ചു. അതേസമയം, ഇദാഹോ പ്രൈമറി ടെഡ് ക്രൂസ് നേടി. 45 ശതമാനം വോട്ടാണ് ഇദാഹോ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ടോം ക്രൂസ് നേടിയത്. മിസിസിപ്പിയില്‍ ഹിലരി 83 ശതമാനവും ട്രംപ് 47 ശതമാനവും വോട്ടുകള്‍ നേടി. മിഷഗനില്‍ സാന്‍ഡേഴ്സ് 50 ശതമാനവും ട്രംപ് 37 ശതമാനവും വോട്ടുകള്‍ കരസ്ഥമാക്കി. യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ഒന്നാംഘട്ടം ജൂണ്‍ 14ന് പൂർത്തിയാകും.
മിസിസിപ്പി, മിഷിഗൺ പ്രൈമറികളില്‍ ഡൊണാ8ഡ് ട്രംപ് അനായാസ നേട്ടം കൈവരിച്ചു. അതേസമയം, ഇദാഹോ പ്രൈമറി ടെഡ് ക്രൂസ് നേടി. 45 ശതമാനം വോട്ടാണ് ഇദാഹോ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ടോം ക്രൂസ് നേടിയത്. മിസിസിപ്പിയില്‍ ഹിലരി 83 ശതമാനവും ട്രംപ് 47 ശതമാനവും വോട്ടുകള്‍ നേടി. മിഷഗനില്‍ സാന്‍ഡേഴ്സ് 50 ശതമാനവും ട്രംപ് 37 ശതമാനവും വോട്ടുകള്‍ കരസ്ഥമാക്കി. യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ഒന്നാംഘട്ടം ജൂണ്‍ 14ന് പൂർത്തിയാകും.