ടെൽ അവീവ്: മുറിവേറ്റ പലസ്തീന്‍ പോരാളിയെ വെടിവെച്ചു കൊന്ന ഇസ്രയേല്‍ പട്ടാളക്കാരന് 18 മാസം തടവുശിക്ഷ വിധിച്ചു. ഇലോര്‍ അസാരിയ എന്ന സൈനികനാണ് ശിക്ഷ ലഭിച്ചത്.
ഇസ്രയല്‍ - പാലസ്തീന്‍ തര്‍ക്ക പ്രദേശമായ വെസ്റ്റ് ബാങ്കില്‍ വെച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു സംഭവം. ഇലോറിനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലികളുടെ നേതൃത്വത്തില്‍ രാജ്യത്ത് പ്രതിഷേധം ശക്തമായിരുന്നു.
ഇരുപത് വര്‍ഷം വരെ തടവ് ലഭിക്കാമായിരുന്ന കുറ്റമാണ് അസാരിയ ചെയ്‍തത്‍. എന്നാല്‍ കോടതി സാഹചര്യംകൂടി പരിശോധിച്ച് വിധി പ്രസ്താവിക്കുകയായിരുന്നു. ഇസ്രയല്‍, പലസ്തീന്‍ തര്‍ക്കത്തിന്‍റെ പുതിയ വഴിമരുന്നായി സംഭവം മാറുമോ എന്ന ആശങ്കകള്‍ക്ക് ഇടയിലാണ് വിധി വരുന്നത്.
Israeli soldier gets 18 months for killing Palestinian attacker
An Israeli soldier who killed a wounded Palestinian attacker in a high-profile case has been jailed for 18 months, reports BBC.
ഇസ്രയല്‍ - പാലസ്തീന്‍ തര്‍ക്ക പ്രദേശമായ വെസ്റ്റ് ബാങ്കില്‍ വെച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു സംഭവം. ഇലോറിനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലികളുടെ നേതൃത്വത്തില്‍ രാജ്യത്ത് പ്രതിഷേധം ശക്തമായിരുന്നു.
ഇരുപത് വര്‍ഷം വരെ തടവ് ലഭിക്കാമായിരുന്ന കുറ്റമാണ് അസാരിയ ചെയ്‍തത്‍. എന്നാല്‍ കോടതി സാഹചര്യംകൂടി പരിശോധിച്ച് വിധി പ്രസ്താവിക്കുകയായിരുന്നു. ഇസ്രയല്‍, പലസ്തീന്‍ തര്‍ക്കത്തിന്‍റെ പുതിയ വഴിമരുന്നായി സംഭവം മാറുമോ എന്ന ആശങ്കകള്‍ക്ക് ഇടയിലാണ് വിധി വരുന്നത്.
Israeli soldier gets 18 months for killing Palestinian attacker
An Israeli soldier who killed a wounded Palestinian attacker in a high-profile case has been jailed for 18 months, reports BBC.