വിർജീനിയ: റിപ്പബ്ളിക്കൻ സ്ഥാനാർത്ഥി റൊണാൾഡ് ട്രംപ് തിരഞ്ഞെടുപ്പു റാലിക്കിടെ കരഞ്ഞ കുഞ്ഞിനേയും അമ്മയെയും ഇറക്കി വിട്ടു. വിർജീനിയയിൽ തിരഞ്ഞെടുപ്പ് റാലിയിൽ ട്രംപ് പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ കുഞ്ഞ് കരയാൻ തുടങ്ങി. എന്നാൽ അല്പസമയം കഴിഞ്ഞിട്ടും കുഞ്ഞ് കരച്ചിൽ നിർത്താഞ്ഞതിനെ തുടർന്ന് ട്രംപ് നേരിട്ട് ഇടപെട്ട് സ്ത്രീയേയും കുഞ്ഞിനേയും ഹാളിൽ നിന്നും ഇറക്കി വിടുകയായിരുന്നു.
എന്നാൽ തനിക്ക് കുഞ്ഞുങ്ങളെ ഇഷ്ടമാണെന്നും കുഞ്ഞുങ്ങൾ നിഷ്കളങ്കരും ഭംഗിയുള്ളവരുമാണെന്നും ട്രംപ് പറഞ്ഞു. പ്രസംഗത്തിന് തടസമുണ്ടാകാതിരിക്കാനാണ് ഇറക്കി വിട്ടതെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
എന്നാൽ തനിക്ക് കുഞ്ഞുങ്ങളെ ഇഷ്ടമാണെന്നും കുഞ്ഞുങ്ങൾ നിഷ്കളങ്കരും ഭംഗിയുള്ളവരുമാണെന്നും ട്രംപ് പറഞ്ഞു. പ്രസംഗത്തിന് തടസമുണ്ടാകാതിരിക്കാനാണ് ഇറക്കി വിട്ടതെന്ന് ട്രംപ് കൂട്ടിച്ചേർത്തു.