ലൈംഗിക ബന്ധം നിഷേധിച്ച് സമരം ചെയ്യാൻ ഹോളിവുഡ് താരത്തിൻ്റെ ആഹ്വാനം. അമേരിക്കയിൽ ഗർഭഛിദ്ര നിരോധന നിയമം കർക്കശമാക്കിയ തീരുമാനത്തെിനെതിരെയാണ് നടി ആലിസ ലൈംഗിക ബന്ധം നിഷേധിച്ച് സമരം ചെയ്യാൻ സ്ത്രീകളോട് ആവശ്യപ്പെട്ടത്. പ്രതിഷേധ സൂചകമായ ലൈംഗികത സമരത്തനാണ് ആലിസ ആഹ്വാനം ചെയ്യുന്നത്. ഗർഭധാരണം നടന്ന് ആറാഴ്ചകൾക്കുള്ളിലുള്ള അബോർഷൻ അനുവദിക്കില്ലെന്നാണ് നിയമം. ജോർജിയ ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലാണ് നിയമം പ്രാബല്യത്തിൽ എത്തിയത്.
ഗർഭിണിയാണോ എന്നറിയാൻ തന്നെ ആറാഴ്ചയെടുത്തേക്കും. സ്ത്രീക്ക് സ്വന്തം ശരീരത്തിന് മേലുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതാണ് നിയമമെന്നും ഇത് സ്ത്രീ വിരുദ്ധമാണെന്നും ഏലിസ അഭിപ്രായപ്പെടുന്നു. അവകാശം തിരികെ കിട്ടുന്നത് വരെ ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഏലീസ ആഹ്വാനം ചെയ്യുന്നു. നിരവധി പേർ അനുകൂലിച്ചും പ്രതികൂലിച്ചും
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് നേരെയുള്ള മീ ടു ക്യാമ്പയിൽ ആരംഭിച്ചത് ആലിസയുടെ നേതൃത്വത്തിലാണ്
ഗർഭിണിയാണോ എന്നറിയാൻ തന്നെ ആറാഴ്ചയെടുത്തേക്കും. സ്ത്രീക്ക് സ്വന്തം ശരീരത്തിന് മേലുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതാണ് നിയമമെന്നും ഇത് സ്ത്രീ വിരുദ്ധമാണെന്നും ഏലിസ അഭിപ്രായപ്പെടുന്നു. അവകാശം തിരികെ കിട്ടുന്നത് വരെ ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഏലീസ ആഹ്വാനം ചെയ്യുന്നു. നിരവധി പേർ അനുകൂലിച്ചും പ്രതികൂലിച്ചും
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് നേരെയുള്ള മീ ടു ക്യാമ്പയിൽ ആരംഭിച്ചത് ആലിസയുടെ നേതൃത്വത്തിലാണ്