ഇടുക്കി ։ ഇടുക്കി ജില്ലയിലെ കനത്ത മഴയിൽ ജലനിരപ്പ് ഉയര്‍ന്നതിന്റെ പശ്ചാത്തലതത്തിൽ മലങ്കര ഡാമിലെ ഷട്ടറുകള്‍ ഒന്നര മീറ്റര്‍ ഉയര്‍ത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഈ സാഹചര്യത്തിൽ തൊടുപുഴയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. തൊടുപുഴയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കേണമെന്നും അധികൃതര്‍ അറിയിച്ചു.
Also Read : രാജമല ദുരന്തം; 5 മരണം, നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു, സാധ്യമായാല്‍ എയര്‍ ലിഫ്റ്റിംഗ്
കാലവർഷം ശക്തിപ്രാപിച്ചിരിക്കുന്നതോടെ മൂലമറ്റം പവ്വര്‍ ഹൗസില്‍ നിന്നുള്ള വൈദ്യുതോല്‍പാദനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും ഘട്ടം ഘട്ടമായി ഒന്നരമീറ്റര്‍ വരെ ഉയർത്തി 211.15 ക്യുമെക്സ് വരെ അധിക ജലം ഇന്ന് വൈകിട്ട് 04:30 മണി മുതല്‍ പുറത്തുവിടുമെന്നും ജില്ലാ അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.
Also Read : പെട്ടിമലയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം; ആശങ്കയോടെ നാട്
അതിനിടെ രാജമല ദുരന്തത്തിൽ അഞ്ചു പേരുലെ മൃതദേഹം ലഭിച്ചതായി സൂചനകളുണ്ട്. ദുരന്തത്തിൽ പരിക്കേറ്റ ചിലരെ മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അടിമാലിയിലെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പരുക്കേറ്റവരെ പ്രവേശിപ്പിക്കാന്‍ സജ്ജീകരണങ്ങള്‍ തയ്യാറാക്കുകയാണ്.
Also Read : രാജമല ദുരന്തം; 5 മരണം, നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു, സാധ്യമായാല്‍ എയര്‍ ലിഫ്റ്റിംഗ്
കാലവർഷം ശക്തിപ്രാപിച്ചിരിക്കുന്നതോടെ മൂലമറ്റം പവ്വര്‍ ഹൗസില്‍ നിന്നുള്ള വൈദ്യുതോല്‍പാദനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും ഘട്ടം ഘട്ടമായി ഒന്നരമീറ്റര്‍ വരെ ഉയർത്തി 211.15 ക്യുമെക്സ് വരെ അധിക ജലം ഇന്ന് വൈകിട്ട് 04:30 മണി മുതല്‍ പുറത്തുവിടുമെന്നും ജില്ലാ അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.
Also Read : പെട്ടിമലയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം; ആശങ്കയോടെ നാട്
അതിനിടെ രാജമല ദുരന്തത്തിൽ അഞ്ചു പേരുലെ മൃതദേഹം ലഭിച്ചതായി സൂചനകളുണ്ട്. ദുരന്തത്തിൽ പരിക്കേറ്റ ചിലരെ മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അടിമാലിയിലെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പരുക്കേറ്റവരെ പ്രവേശിപ്പിക്കാന്‍ സജ്ജീകരണങ്ങള്‍ തയ്യാറാക്കുകയാണ്.