കൊല്ലം: ഗൃഹനാഥനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ അച്ചനും മകനും പിടിയിൽ. അഞ്ചൽ സ്വദേശികളായ ഗണേശനും ഈയാളുടെ മകൻ ഹരിയുമാണ് അറസ്റ്റിലായത്. അഞ്ചൽ ഏറം പെരിഞ്ഞേലിക്കോണം ചരുവിള വീട്ടിൽ അനി എന്ന് വിളിക്കുന്ന തുളസിയെയാണ് റോഡിൽ തടഞ്ഞ് നിർത്തി അച്ചനും മകനും ക്രൂരമായി മർദിച്ചത്. മദ്യപിച്ചെത്തിയ ഇരുവരും ചേർന്ന് അനിയുടെ വീടിന്റെ കതക് കൊടുവാൾ കൊണ്ട് വെട്ടിയും കതക് ചവിട്ടിയും നശിപ്പിച്ചു. Also Read: ആൾമറയില്ലാത്ത കിണറിന്റെ ആഴങ്ങളിലേക്ക് കുഞ്ഞ് വീണു; രക്ഷകയായി സിന്ധു
സംഭവം തടയാൻ ശ്രമിച്ച അനിയുടെ വൃദ്ധമാതാവിനെയും ഇവർ അക്രമിച്ചു. പിന്നീട് ജോലി കഴിഞ്ഞ് വന്ന അനിയെ റോഡിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുയും കൊടുവാൾ കൊണ്ട് അനിയുടെ ഇടത് കൈ വെട്ടി പരിക്കേൽ പ്പിക്കുകയും മടലു കൊണ്ട് അനിയുടെ മുതുകിൽ അടിക്കുകയും ചെയ്ത സംഭവം തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെയും കൊടുവാൾ വീശി ഭീകര അന്തരീക്ഷം ശ്രിഷ്ടിച്ചു ഇരുവരും . കൂലിവേലയ്ക്ക് പോകുന്ന തന്റെ ഭാര്യയെ കുറിച് മോശമായി ഗണേശനും മകൻ ഹരിയും നാട്ടിൽ പറഞ്ഞു നടക്കുന്നത് ചോദ്യം ചെയ്തതിനാണ് തന്നെ മർദ്ദിച്ചതും വീട് അക്രമിചതെന്നും മർദ്ദനത്തിൽ പരിക്കേറ്റ അനി പറഞ്ഞു.
Also Read: രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിച്ചു, കണ്ണൂരിലും അഴീക്കോടും സിപിഎമ്മിന് 'പണി' കൊടുക്കും, മുന്നറിയിപ്പുമായി അമ്പാടിമുക്ക് സഖാവ്!
അഞ്ചൽ പോലീസ് ആദ്യം ഇരുവരെയും കസ്റ്റഡിയിലെടുത്തുവെങ്കിലും പോലീസ് ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു, സംഭവത്തിൽ അനി കൊല്ലം റൂറൽ എസ്പിയ്ക്ക് പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് പോലീസിന് ബോധ്യപ്പെട്ടു. തുടർന്നാണ് ഗണേശനെയും ഹരിയെയും അഞ്ചൽ പോലീസ് വീണ്ടും അറസ്റ്റ് ചെയ്ത് ജാമ്യം ഇല്ലാത്ത വകുപ്പുകൾ ചേർത്ത് കേസെടുത്തത്.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
സംഭവം തടയാൻ ശ്രമിച്ച അനിയുടെ വൃദ്ധമാതാവിനെയും ഇവർ അക്രമിച്ചു. പിന്നീട് ജോലി കഴിഞ്ഞ് വന്ന അനിയെ റോഡിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുയും കൊടുവാൾ കൊണ്ട് അനിയുടെ ഇടത് കൈ വെട്ടി പരിക്കേൽ പ്പിക്കുകയും മടലു കൊണ്ട് അനിയുടെ മുതുകിൽ അടിക്കുകയും ചെയ്ത സംഭവം തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെയും കൊടുവാൾ വീശി ഭീകര അന്തരീക്ഷം ശ്രിഷ്ടിച്ചു ഇരുവരും . കൂലിവേലയ്ക്ക് പോകുന്ന തന്റെ ഭാര്യയെ കുറിച് മോശമായി ഗണേശനും മകൻ ഹരിയും നാട്ടിൽ പറഞ്ഞു നടക്കുന്നത് ചോദ്യം ചെയ്തതിനാണ് തന്നെ മർദ്ദിച്ചതും വീട് അക്രമിചതെന്നും മർദ്ദനത്തിൽ പരിക്കേറ്റ അനി പറഞ്ഞു.
Also Read: രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിച്ചു, കണ്ണൂരിലും അഴീക്കോടും സിപിഎമ്മിന് 'പണി' കൊടുക്കും, മുന്നറിയിപ്പുമായി അമ്പാടിമുക്ക് സഖാവ്!
അഞ്ചൽ പോലീസ് ആദ്യം ഇരുവരെയും കസ്റ്റഡിയിലെടുത്തുവെങ്കിലും പോലീസ് ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു, സംഭവത്തിൽ അനി കൊല്ലം റൂറൽ എസ്പിയ്ക്ക് പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് പോലീസിന് ബോധ്യപ്പെട്ടു. തുടർന്നാണ് ഗണേശനെയും ഹരിയെയും അഞ്ചൽ പോലീസ് വീണ്ടും അറസ്റ്റ് ചെയ്ത് ജാമ്യം ഇല്ലാത്ത വകുപ്പുകൾ ചേർത്ത് കേസെടുത്തത്.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ