കൊല്ലം: കടയ്ക്കലിൽ ടിപ്പർ ലോറി ഡ്രൈവറേ അർദ്ധരാത്രിയിൽ നടുറോഡിൽവിളിച്ചുവരുത്തി (ജാക്കി ലിവർ)കമ്പി വടി കൊണ്ട് അടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിൽ. ടിപ്പർ ഡ്രൈവറായ കടക്കൽ സ്വാദേശി 31വയസ്സുള്ള അനീസാണ് ആക്രമണത്തിനിര യായത്. കടക്കൽ സ്വാദേശികളായ ചെമ്പൻഷാജി എന്നുവിളിക്കുന്ന ഷാജി, ഗിരീഷ് എന്നിവരാണ് പോലീസ് പിടിയിലായത്. Also Read: വെണ്ണക്കണ്ണന്‍റെ ചിത്രങ്ങളുമായി തട്ടമിട്ട പെൺകുട്ടി, സമുദായ എതിർപ്പുകൾ മറികടന്ന് ജസ്ന!! വീഡിയോ കാണാം
മുൻ വൈരാഗ്യം മൂലം അനീസിനെ സംഘം ചേർന്നു ആക്രമിക്കുകയായിരുന്നുവെന്ന് പ്രതികൾ പോലീസിനോട് കുറ്റസമ്മതം നടത്തി. പ്രതികൾ വക്കീലിന്റ സഹായത്താൽ കടക്കൽ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. മർദ്ദനത്തിൽ കണ്ണിനും തലക്കും മുതുകിലും ഗുരുതരമായി പരീക്കേറ്റ ടിപ്പർ ലോറി ഡ്രൈവർ അനീസ് കടക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Also Read: മുട്ടില്‍മരം മുറി കേസിലെ പ്രതികള്‍ക്ക് ജാമ്യം; സസ്‌പെന്റ് ചെയ്ത രണ്ട് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു, വീഡിയോ കാണാം
ശനിയാഴ്ച അർധരാത്രിയോടെ ടിപ്പർ ലോറി ഡ്രൈവറായ അനീഷിനെ വണ്ടിക്കു ഓട്ടമുണ്ടെന്നു പറഞ്ഞു കടക്കൽ ടൗണിൽ വിളിച്ചു വരുത്തുകയും 4പേരടങ്ങുന്ന മണ്ണുമാഭിയ സംഘം ജാക്കിലിവറും, കല്ലും ഉപയോഗിച്ച് മാരകമായിമർദ്ധിക്കുകയായിരുന്നു. കടക്കൽ കുറ്റിക്കാട് ഭാഗത്തു മണ്ണടിക്കുന്നത് പോലീസിൽ വിളിച്ചു പറഞ്ഞത് അനീസാണെന്ന് പറഞ്ഞായിരുന്നു മർദ്ദനം. സിസിടിവി ദൃശ്യത്തിന്റെ സഹായത്താൽ അനീസിനെ മർദിച്ച മറ്റു രണ്ടുപേർ കൂടി ഉടൻ പിടിയിലാകുമെന്ന് കടക്കൽ പോലീസ് പറഞ്ഞു.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മുൻ വൈരാഗ്യം മൂലം അനീസിനെ സംഘം ചേർന്നു ആക്രമിക്കുകയായിരുന്നുവെന്ന് പ്രതികൾ പോലീസിനോട് കുറ്റസമ്മതം നടത്തി. പ്രതികൾ വക്കീലിന്റ സഹായത്താൽ കടക്കൽ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. മർദ്ദനത്തിൽ കണ്ണിനും തലക്കും മുതുകിലും ഗുരുതരമായി പരീക്കേറ്റ ടിപ്പർ ലോറി ഡ്രൈവർ അനീസ് കടക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Also Read: മുട്ടില്‍മരം മുറി കേസിലെ പ്രതികള്‍ക്ക് ജാമ്യം; സസ്‌പെന്റ് ചെയ്ത രണ്ട് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു, വീഡിയോ കാണാം
ശനിയാഴ്ച അർധരാത്രിയോടെ ടിപ്പർ ലോറി ഡ്രൈവറായ അനീഷിനെ വണ്ടിക്കു ഓട്ടമുണ്ടെന്നു പറഞ്ഞു കടക്കൽ ടൗണിൽ വിളിച്ചു വരുത്തുകയും 4പേരടങ്ങുന്ന മണ്ണുമാഭിയ സംഘം ജാക്കിലിവറും, കല്ലും ഉപയോഗിച്ച് മാരകമായിമർദ്ധിക്കുകയായിരുന്നു. കടക്കൽ കുറ്റിക്കാട് ഭാഗത്തു മണ്ണടിക്കുന്നത് പോലീസിൽ വിളിച്ചു പറഞ്ഞത് അനീസാണെന്ന് പറഞ്ഞായിരുന്നു മർദ്ദനം. സിസിടിവി ദൃശ്യത്തിന്റെ സഹായത്താൽ അനീസിനെ മർദിച്ച മറ്റു രണ്ടുപേർ കൂടി ഉടൻ പിടിയിലാകുമെന്ന് കടക്കൽ പോലീസ് പറഞ്ഞു.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ