തിരുവനന്തപുരം: മഴ കാത്ത് കഴിയുന്ന വേഴാമ്പലിനെ പോലെ അടച്ചുറപ്പുള്ള ഒരു വീടിനായി വര്‍ഷങ്ങളായി കാത്തിരിക്കുകയാണ് ഒരു വൃദ്ധ മാതാവ്. നെടുമങ്ങാട് കുറ്റിച്ചല്‍ ഗ്രാമ പഞ്ചായത്ത് പൂച്ചപ്പാറ ചരുവിള വീട്ടില്‍ 65 വയസ്സുള്ള ചന്ദ്രികയാണ് കെട്ടുറപ്പുള്ള വീടിനായ് വര്‍ഷങ്ങളായ് കാത്തിരിക്കുന്നത്. Also Read: തൃശൂരില്‍ യുവാവിന് കുത്തേറ്റു; ആക്രമണം പള്ളിപ്പെരുന്നാള് കണ്ട് മടങ്ങവെ
ബന്ധപെട്ട അധികാരികളുടെ അനാസ്ഥയാണ് കാത്തിരിപ്പ് ഇങ്ങനെ നീണ്ടുപോകാന്‍ കാരണമെന്ന് ഇവര്‍ പറയുന്നു. ലൈഫ് ഭവന പദ്ധതിയില്‍ നിരവധി തവണ ലിസ്റ്റില്‍ പേര് ഉണ്ടായിട്ടും വീട് നല്‍കാതെ അവഗണിക്കുന്നതായി ഈ മാതാവ് പറയുന്നു.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
നിലവില്‍ പൊട്ടിപൊളിഞ്ഞ് തകര്‍ന്ന മണ്‍കട്ടയില്‍ നിര്‍മ്മിച്ച തകര ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടിലാണ് ഈ വൃദ്ധമാതാവ് ജീവിക്കുന്നത്. പതിനെട്ട് വര്‍ഷമായി ഭര്‍ത്താവ് മരിച്ചിട്ടും മക്കളെ ആശ്രയിക്കാതെ തൊഴിലുറപ്പിന് പോയാണ് ജീവിച്ചു പോരുന്നത്.
Also Read: പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പശുവിനെ ചത്ത നിലയില്‍ കണ്ടെത്തി
ആരും സഹായിക്കാനില്ലാതെ ഒറ്റയ്ക്കാണ് വിധവയായ ഈ വൃദ്ധ മാതാവ് കഴിയുന്നത്. ലിസ്റ്റില്‍ പേര് ഉണ്ടായിട്ടും മെമ്പര്‍ പോലും തന്റെ പരാതി കേള്‍ക്കാന്‍ നില്‍ക്കുന്നില്ലെന്ന് ഈ മാതാവ് പറയുന്നു. ഇനിയെങ്കിലും ബന്ധപെട്ട അധികാരികള്‍ ഈ വൃദ്ധ മാതാവിന്റെ കണ്ണുനീര് കാണാതെ പോകരുതെന്ന് നാട്ടുകാരും പറയുന്നു.
Read Latest Local News and Malayalam News
ബന്ധപെട്ട അധികാരികളുടെ അനാസ്ഥയാണ് കാത്തിരിപ്പ് ഇങ്ങനെ നീണ്ടുപോകാന്‍ കാരണമെന്ന് ഇവര്‍ പറയുന്നു. ലൈഫ് ഭവന പദ്ധതിയില്‍ നിരവധി തവണ ലിസ്റ്റില്‍ പേര് ഉണ്ടായിട്ടും വീട് നല്‍കാതെ അവഗണിക്കുന്നതായി ഈ മാതാവ് പറയുന്നു.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
നിലവില്‍ പൊട്ടിപൊളിഞ്ഞ് തകര്‍ന്ന മണ്‍കട്ടയില്‍ നിര്‍മ്മിച്ച തകര ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടിലാണ് ഈ വൃദ്ധമാതാവ് ജീവിക്കുന്നത്. പതിനെട്ട് വര്‍ഷമായി ഭര്‍ത്താവ് മരിച്ചിട്ടും മക്കളെ ആശ്രയിക്കാതെ തൊഴിലുറപ്പിന് പോയാണ് ജീവിച്ചു പോരുന്നത്.
Also Read: പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പശുവിനെ ചത്ത നിലയില്‍ കണ്ടെത്തി
ആരും സഹായിക്കാനില്ലാതെ ഒറ്റയ്ക്കാണ് വിധവയായ ഈ വൃദ്ധ മാതാവ് കഴിയുന്നത്. ലിസ്റ്റില്‍ പേര് ഉണ്ടായിട്ടും മെമ്പര്‍ പോലും തന്റെ പരാതി കേള്‍ക്കാന്‍ നില്‍ക്കുന്നില്ലെന്ന് ഈ മാതാവ് പറയുന്നു. ഇനിയെങ്കിലും ബന്ധപെട്ട അധികാരികള്‍ ഈ വൃദ്ധ മാതാവിന്റെ കണ്ണുനീര് കാണാതെ പോകരുതെന്ന് നാട്ടുകാരും പറയുന്നു.
Read Latest Local News and Malayalam News