തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 'സമയം മലയാളത്തിന്' നല്കിയ പ്രത്യേക അഭിമുഖത്തിനിടെയാണ് മാധ്യമങ്ങളോട് 'കടക്ക് പുറത്ത്' പറയാന്‍ തോന്നിയിട്ടുണ്ടോ എന്ന ചോദ്യം മാധ്യമപ്രവര്ത്തകന് ഉമ്മന്‍ ചാണ്ടിയോട് ഉന്നയിച്ചത്. ചോദ്യം കേട്ട പാടെ കുഞ്ഞൂഞ്ഞിന്റെ മുഖത്ത് നിറഞ്ഞ ചിരി. ശേഷം മറുപടി ഇങ്ങനെ: Also Read: കാറിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു
'അങ്ങനെയൊരു സമീപനം എടുക്കുന്നയാളല്ല താന്‍. മറുപടി പറയാന്‍ ഇല്ലാത്തപ്പോഴാണല്ലോ നമ്മള് വിഷമിക്കുന്നത്. മറുപടി നമ്മുടെ കയ്യിലുണ്ടെങ്കില്‍ അനാവശ്യമായി ക്ഷോഭിച്ചിട്ട് കാര്യമില്ല. ഒരു മാധ്യമ പ്രവര്ത്തകന് എന്തെങ്കിലും വിവാദ ചോദ്യം ചോദിച്ചില്ലെങ്കില്‍ അദ്ദേഹത്തെ മാനേജ്മെന്റ് ശാസിക്കുമായിരിക്കും എന്നാണ് താന്‍ കരുതുക. അതുകൊണ്ട് ആരെയും വെറുപ്പിക്കാറില്ല''.
സെക്രട്ടറിയേറ്റില്‍ പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെയും ഉമ്മന്‍ ചാണ്ടി വിമര്‍ശിച്ചു. 'ജനങ്ങളുമായി അകന്ന് നിന്നുകൊണ്ടൊരു പോക്ക് ഒരിക്കലും ജനാധിപത്യത്തില്‍ ഭൂഷണമല്ല. ജനങ്ങളുമായി അടുത്ത് നിന്ന് പ്രവര്‍ത്തിക്കാനാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. ജനങ്ങള്‍ക്ക് ഭരണത്തില്‍ വിശ്വാസം വരണമെങ്കില്‍ അവരുടെ ഭരണാധികാരികളെ എപ്പോള്‍ വേണമെങ്കിലും സമീപിക്കാന്‍ കഴിയുന്ന സ്ഥിതിയുണ്ടാകണം.'
Also Read: ഭാര്യ പ്രസവത്തിന് പോയി, വീട്ടില്‍ പുതിയ കച്ചവടം തുടങ്ങി ഭർത്താവ്; കൈയ്യോടെ പിടികൂടി എക്സൈസ് ഉദ്യോഗസ്ഥർ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
'അങ്ങനെയൊരു സമീപനം എടുക്കുന്നയാളല്ല താന്‍. മറുപടി പറയാന്‍ ഇല്ലാത്തപ്പോഴാണല്ലോ നമ്മള് വിഷമിക്കുന്നത്. മറുപടി നമ്മുടെ കയ്യിലുണ്ടെങ്കില്‍ അനാവശ്യമായി ക്ഷോഭിച്ചിട്ട് കാര്യമില്ല. ഒരു മാധ്യമ പ്രവര്ത്തകന് എന്തെങ്കിലും വിവാദ ചോദ്യം ചോദിച്ചില്ലെങ്കില്‍ അദ്ദേഹത്തെ മാനേജ്മെന്റ് ശാസിക്കുമായിരിക്കും എന്നാണ് താന്‍ കരുതുക. അതുകൊണ്ട് ആരെയും വെറുപ്പിക്കാറില്ല''.
സെക്രട്ടറിയേറ്റില്‍ പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെയും ഉമ്മന്‍ ചാണ്ടി വിമര്‍ശിച്ചു. 'ജനങ്ങളുമായി അകന്ന് നിന്നുകൊണ്ടൊരു പോക്ക് ഒരിക്കലും ജനാധിപത്യത്തില്‍ ഭൂഷണമല്ല. ജനങ്ങളുമായി അടുത്ത് നിന്ന് പ്രവര്‍ത്തിക്കാനാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. ജനങ്ങള്‍ക്ക് ഭരണത്തില്‍ വിശ്വാസം വരണമെങ്കില്‍ അവരുടെ ഭരണാധികാരികളെ എപ്പോള്‍ വേണമെങ്കിലും സമീപിക്കാന്‍ കഴിയുന്ന സ്ഥിതിയുണ്ടാകണം.'
Also Read: ഭാര്യ പ്രസവത്തിന് പോയി, വീട്ടില്‍ പുതിയ കച്ചവടം തുടങ്ങി ഭർത്താവ്; കൈയ്യോടെ പിടികൂടി എക്സൈസ് ഉദ്യോഗസ്ഥർ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ