തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് വടകര സ്വദേശി ഇന്തസാര്‍ (28) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ ഐഎഎസ് പരിശീലക കേന്ദ്രത്തിലെ വിദ്യാര്‍ഥിയാണ് ഇയാള്‍.
Also Read: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 3 യുവാക്കള്‍ അറസ്റ്റില്‍
പഠനകാലത്ത് പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 2017 മുതല്‍ വിവിധ ലോഡ്ജുകളിലും മറ്റും എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. പിന്നീട് വിവാഹം കഴിക്കാന്‍ സമ്മതമല്ല എന്ന് അറിയിച്ചതിനെ തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Also Read: വെഞ്ഞാറമൂട്ടില്‍ രമ്യാ ഹരിദാസ് എംപിയുടെ വാഹനം തടഞ്ഞു; കാറിൽ കരിങ്കൊടി കെട്ടി: എസ്എഫ്ഐ ഏരിയ സെക്രട്ടറി അറസ്റ്റിൽ, ദൃശ്യങ്ങൾ കാണാം
കോഴിക്കോട് പേരാമ്പ്ര പൊലീസിലാണ് പരാതി നല്‍കിയത്. തുടര്‍ന്ന് കേസ് കഴക്കൂട്ടം പോലീസിന് കൈമാറുകയായിരുന്നു. തിരുവനന്തപുരത്തെ കഴക്കൂട്ടം, ശ്രീകാര്യം, പേട്ട, എയര്‍പോര്‍ട്ട്, കിഴക്കേക്കോട്ട, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ ലോഡ്ജുകളിലെത്തിച്ച് നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. പാലക്കാട് നിന്നുമാണ് കഴക്കൂട്ടം പോലീസ് ഇന്‍സ്‌പെക്ടര്‍ ജെ.എസ്. പ്രവീണിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Also Read: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 3 യുവാക്കള്‍ അറസ്റ്റില്‍
പഠനകാലത്ത് പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 2017 മുതല്‍ വിവിധ ലോഡ്ജുകളിലും മറ്റും എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. പിന്നീട് വിവാഹം കഴിക്കാന്‍ സമ്മതമല്ല എന്ന് അറിയിച്ചതിനെ തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Also Read: വെഞ്ഞാറമൂട്ടില്‍ രമ്യാ ഹരിദാസ് എംപിയുടെ വാഹനം തടഞ്ഞു; കാറിൽ കരിങ്കൊടി കെട്ടി: എസ്എഫ്ഐ ഏരിയ സെക്രട്ടറി അറസ്റ്റിൽ, ദൃശ്യങ്ങൾ കാണാം
കോഴിക്കോട് പേരാമ്പ്ര പൊലീസിലാണ് പരാതി നല്‍കിയത്. തുടര്‍ന്ന് കേസ് കഴക്കൂട്ടം പോലീസിന് കൈമാറുകയായിരുന്നു. തിരുവനന്തപുരത്തെ കഴക്കൂട്ടം, ശ്രീകാര്യം, പേട്ട, എയര്‍പോര്‍ട്ട്, കിഴക്കേക്കോട്ട, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ ലോഡ്ജുകളിലെത്തിച്ച് നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. പാലക്കാട് നിന്നുമാണ് കഴക്കൂട്ടം പോലീസ് ഇന്‍സ്‌പെക്ടര്‍ ജെ.എസ്. പ്രവീണിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.