ദീപിക പദുക്കോണിന്റെ പുതിയ ചിത്രമായ ഛപാക്കിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് ഛപാക്ക് പറയുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് വന്‍ പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിച്ചത്. ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ഛപാക്കിന് പാര്‍വ്വതിയുടെ ഉയരെയുമായുള്ള സാമ്യതയും ചര്‍ച്ചയായിരുന്നു. ആ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ദീപിക. Also Read: ഒറ്റയ്ക്കല്ല ഒറ്റക്കെട്ട്; പ്രതിഷേധവുമായി മണ്ണിലിറങ്ങി താരങ്ങൾ
ഈ വര്‍ഷം പുറത്തിറങ്ങിയ മലയാളം ചിത്രമാണ് ഛപാക്ക്. ചിത്രത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന കഥാപാത്രത്തെയാണ് പാര്‍വ്വതി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം കേരളത്തിന് പുറത്തും വന്‍ വിജയമായിരുന്നു. പാര്‍വ്വതിയുടെ പ്രകടനം എല്ലാവരാലും അഭിനന്ദിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഛപാക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ രണ്ട് ചിത്രങ്ങളേയും താരതമ്യം ചെയ്യാനുള്ള ശ്രമവും തുടങ്ങിയിരിക്കുകയാണ്.
ഇത്തരം ചര്‍ച്ചകള്‍ക്ക് പ്രാധാന്യമില്ലെന്നാണ് ദീപിക പറയുന്നത്. ഒരേ വിഷയത്തെ കുറിച്ച് തന്നെ ആര്‍ക്കു വേണമെങ്കിലും സിനിമ ചെയ്യാമെന്നും പക്ഷെ ഓരോരുത്തരും വ്യത്യസ്തമായ രീതിയിലായിരിക്കും അത് അവതരിപ്പിക്കുകയെന്നും ദീപിക പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
''എല്ലാവര്ക്കും കഥ പറയാന്‍ വ്യത്യസ്തമായ രീതിയുണ്ടാകും. ഇന്ന് വേറെ ആര്‍ക്കെങ്കിലും ലക്ഷ്മിയെ കുറിച്ചും ആസിഡ് ആക്രമണത്തെ കുറിച്ചും സിനിമ ചെയ്യാന്‍ സാധിക്കും. എല്ലാ സിനിമകള്‍ക്കും അതിന്റേതായ സ്വഭാവമുണ്ട്. അതൊരു നല്ല കാര്യമാണ്. സിനിമ വളരെ ശക്തമായൊരു മാധ്യമമാണ്. അതുകൊണ്ട് ആ വഴി തിരഞ്ഞെടുത്തത്'', ദീപിക പറയുന്നു.
Also Read: 'പേരിൽ മാത്രമേ മാധൂരിന്നുള്ളൂ ,ആളിത്തിരി കയ്പാ!'; പ്രതി പൂവൻകോഴി കണ്ട ശേഷം അനശ്വര പറയുന്നു!
ആസിഡ് ആക്രമണം രാജ്യത്ത് ഇല്ലാതിരുന്ന ഒന്നല്ല. പീഡനം പോലെ തന്നെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നു തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഷബാന ജീയും ഇതേക്കുറിച്ച് സിനിമ ചെയ്തിരുന്നു. വേറെയും സിനിമകളുണ്ടായിട്ടുണ്ട്. അതുകൊണ്ട് ഉയരെയുമായുള്ള സാമ്യത ആശങ്കപ്പെടാനുള്ളതല്ലെന്ന് താരം വ്യക്തമാക്കി.
വിക്രാന്ത് മാസെയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഛപാക്ക് മേഘ്ന ഗുല്‍സാറാണ് സംവിധാനം ചെയ്യുന്നത്. അജയ് ദേവ്ഗണ് ചിത്രം തന്ഹാജിയോടൊപ്പമാണ് ഛപാക്കും തിയേറ്ററുകളിലേക്ക് എത്തുന്നത്.
ഈ വര്‍ഷം പുറത്തിറങ്ങിയ മലയാളം ചിത്രമാണ് ഛപാക്ക്. ചിത്രത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന കഥാപാത്രത്തെയാണ് പാര്‍വ്വതി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം കേരളത്തിന് പുറത്തും വന്‍ വിജയമായിരുന്നു. പാര്‍വ്വതിയുടെ പ്രകടനം എല്ലാവരാലും അഭിനന്ദിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഛപാക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ രണ്ട് ചിത്രങ്ങളേയും താരതമ്യം ചെയ്യാനുള്ള ശ്രമവും തുടങ്ങിയിരിക്കുകയാണ്.
ഇത്തരം ചര്‍ച്ചകള്‍ക്ക് പ്രാധാന്യമില്ലെന്നാണ് ദീപിക പറയുന്നത്. ഒരേ വിഷയത്തെ കുറിച്ച് തന്നെ ആര്‍ക്കു വേണമെങ്കിലും സിനിമ ചെയ്യാമെന്നും പക്ഷെ ഓരോരുത്തരും വ്യത്യസ്തമായ രീതിയിലായിരിക്കും അത് അവതരിപ്പിക്കുകയെന്നും ദീപിക പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
''എല്ലാവര്ക്കും കഥ പറയാന്‍ വ്യത്യസ്തമായ രീതിയുണ്ടാകും. ഇന്ന് വേറെ ആര്‍ക്കെങ്കിലും ലക്ഷ്മിയെ കുറിച്ചും ആസിഡ് ആക്രമണത്തെ കുറിച്ചും സിനിമ ചെയ്യാന്‍ സാധിക്കും. എല്ലാ സിനിമകള്‍ക്കും അതിന്റേതായ സ്വഭാവമുണ്ട്. അതൊരു നല്ല കാര്യമാണ്. സിനിമ വളരെ ശക്തമായൊരു മാധ്യമമാണ്. അതുകൊണ്ട് ആ വഴി തിരഞ്ഞെടുത്തത്'', ദീപിക പറയുന്നു.
Also Read: 'പേരിൽ മാത്രമേ മാധൂരിന്നുള്ളൂ ,ആളിത്തിരി കയ്പാ!'; പ്രതി പൂവൻകോഴി കണ്ട ശേഷം അനശ്വര പറയുന്നു!
ആസിഡ് ആക്രമണം രാജ്യത്ത് ഇല്ലാതിരുന്ന ഒന്നല്ല. പീഡനം പോലെ തന്നെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നു തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഷബാന ജീയും ഇതേക്കുറിച്ച് സിനിമ ചെയ്തിരുന്നു. വേറെയും സിനിമകളുണ്ടായിട്ടുണ്ട്. അതുകൊണ്ട് ഉയരെയുമായുള്ള സാമ്യത ആശങ്കപ്പെടാനുള്ളതല്ലെന്ന് താരം വ്യക്തമാക്കി.
വിക്രാന്ത് മാസെയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഛപാക്ക് മേഘ്ന ഗുല്‍സാറാണ് സംവിധാനം ചെയ്യുന്നത്. അജയ് ദേവ്ഗണ് ചിത്രം തന്ഹാജിയോടൊപ്പമാണ് ഛപാക്കും തിയേറ്ററുകളിലേക്ക് എത്തുന്നത്.