തന്റെ പുതിയ ചിത്രവുമായി രാം ഗോപാല്‍ വര്‍മ. ഡിം കമ്പനി എന്ന് പേരിട്ടിരിക്കുന്ന ചിത്ര മറ്റെല്ലാ ഗ്യാങ്സ്റ്റര്‍ ചിത്രങ്ങളേക്കാളും മികച്ചതാണെന്ന അവകാശവാദത്തോടെയാണ് അദ്ദേഹം ഡി കമ്പനിയുടെ ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. അധോലോക നായകന്‍ ദാവൂദ് ഇബ്രഹാമിന്റെ കഥയാണ് ചിത്രം പറയുന്നത്.
Also Read: 'ജയേട്ടാ നിങ്ങൾ വേറെ ലെവലാ, സംയുക്ത നീ അമേസിങ്ങാണ്'; 'വെള്ളം' കണ്ട ശിവദ പറയുന്നു!
ബില്‍ ഗേറ്റ്സിനെ പോലെ ചിന്തിച്ചിരുന്ന ദാവൂദ് തന്റെ ഗുണ്ടാസംഘത്തെ ലോക പ്രശസ്തമാക്കിയ കഥയാണ് ചിത്രം പറയുന്നതെന്നാണ് ദാവൂദ് പറയുന്നത്. ഡി കമ്പനി ദാവൂദിനെ കുറിച്ച് മാത്രമല്ല, അതിന്റെ നിഴലില്‍ ജീവിക്കുകയും മരിക്കുകയും ചെയ്തവരുടെ കഥയുമാണെന്നും രാം ഗോപാല്‍ വര്‍മ പറയുന്നു. ഹിന്ദിയ്ക്ക് പുറമെ മലയാളത്തിലും തെലുങ്കിലും തമിഴിലും കന്നഡയിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.
Also Read: മുരളിയെ പോലെ മൂപ്പരേം പൂട്ടിയിട്ടിട്ടുണ്ട്, എന്റെ കല്യാണത്തിന്! കുടുംബത്തിലെ 'മുരളി'യെ കുറിച്ച് സംവിധായക
നേരത്തെ, സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ് രാം ഗോപാല്‍ വര്‍മ്മയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. 1.25 കോടിയോളം പ്രതിഫലം അണിയറപ്രവര്‍ത്തകര്‍ക്ക് രാം ഗോപാല്‍ വര്‍മ്മ നല്‍കാനുണ്ടെന്നും നിരവധി കത്തുകള്‍ അയച്ചെങ്കിലും അവ കൈപ്പറ്റാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ലെന്നും സംഘടന ചൂണ്ടിക്കാണിച്ചിരുന്നു.
Also Read: 'ജയേട്ടാ നിങ്ങൾ വേറെ ലെവലാ, സംയുക്ത നീ അമേസിങ്ങാണ്'; 'വെള്ളം' കണ്ട ശിവദ പറയുന്നു!
ബില്‍ ഗേറ്റ്സിനെ പോലെ ചിന്തിച്ചിരുന്ന ദാവൂദ് തന്റെ ഗുണ്ടാസംഘത്തെ ലോക പ്രശസ്തമാക്കിയ കഥയാണ് ചിത്രം പറയുന്നതെന്നാണ് ദാവൂദ് പറയുന്നത്. ഡി കമ്പനി ദാവൂദിനെ കുറിച്ച് മാത്രമല്ല, അതിന്റെ നിഴലില്‍ ജീവിക്കുകയും മരിക്കുകയും ചെയ്തവരുടെ കഥയുമാണെന്നും രാം ഗോപാല്‍ വര്‍മ പറയുന്നു. ഹിന്ദിയ്ക്ക് പുറമെ മലയാളത്തിലും തെലുങ്കിലും തമിഴിലും കന്നഡയിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.
Also Read: മുരളിയെ പോലെ മൂപ്പരേം പൂട്ടിയിട്ടിട്ടുണ്ട്, എന്റെ കല്യാണത്തിന്! കുടുംബത്തിലെ 'മുരളി'യെ കുറിച്ച് സംവിധായക
നേരത്തെ, സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ് രാം ഗോപാല്‍ വര്‍മ്മയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. 1.25 കോടിയോളം പ്രതിഫലം അണിയറപ്രവര്‍ത്തകര്‍ക്ക് രാം ഗോപാല്‍ വര്‍മ്മ നല്‍കാനുണ്ടെന്നും നിരവധി കത്തുകള്‍ അയച്ചെങ്കിലും അവ കൈപ്പറ്റാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ലെന്നും സംഘടന ചൂണ്ടിക്കാണിച്ചിരുന്നു.