സിനിമ വിശേഷങ്ങള്‍ക്ക് അപ്പുറം സ്വന്തം വീട്ടിലെ വിശേഷങ്ങളും മക്കളെ കുറിച്ചുെമൊക്കെ സോഷ്യല്‍ മീഡിയയില്‍ സ്ഥിരം പങ്കുവയ്ക്കാറുള്ള താരമാണ് ജയസൂര്യ. ഇപ്പോഴിതാ മകള്‍ വരച്ച തന്‍റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ജയസൂര്യ. Also Read: നിവിൻ്റെ നായികയുടെ കിടുക്കാച്ചി മേക്കോവര്‍; സോഷ്യൽ മീഡിയയിൽ തരംഗമായി ഇഷയുടെ ചൂടൻ ചിത്രങ്ങൾ!
മകള്‍ വേദ വരച്ച തന്‍റെ ചിത്രം കണ്ട് ജയസൂര്യ ഞെട്ടിയിരിക്കുകയാണ്. ഇതാണോടി ഞാന്‍ എന്ന് ചോദിച്ചു കൊണ്ടാണ് മകളുടേയും അവള്‍ വരച്ച ചിത്രത്തിന്‍റേയും ഫോട്ടോ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വേദയുടെ മുഖഭാവവും അവള്‍ വരച്ച അച്ഛന്‍റെ ചിത്രവും സോഷ്യല്‍ മീഡിയ അങ്ങ് ഏറ്റെടുത്തിരിക്കുകയാണ്.
രസകരമായ പ്രതികരണങ്ങാണ് ജയസൂര്യയുടെ പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നേരത്തേയും മകളുടെ ചിത്രം വരയെ കുറിച്ച് ജയസൂര്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
Also Read: 'കല്യാണം ഒരു ചോദ്യമായി മനസില്‍ കിടക്കുന്നു'; വിവാഹത്തെ കുറിച്ച് മനസ് തുറന്ന് ഉണ്ണി മുകുന്ദന്‍
അതേസമയം ജയസൂര്യയുടെ മകന്‍ അദ്വെെത് അച്ഛന്‍റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് ചുവട് വച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ജയസൂര്യ ചിത്രം തൃശ്ശൂര്‍ പൂരത്തില്‍ ജയസൂര്യയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് അദ്വെെതാണ്. നേരത്തെ സു സു സുധീ വാത്മീകം, ക്യാപ്റ്റന്‍, ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്നീ ചിത്രങ്ങളിലും അച്ഛന്‍റെ കുട്ടിക്കാലം അവതരിപ്പിച്ചത് മകനായിരുന്നു.
മകള്‍ വേദ വരച്ച തന്‍റെ ചിത്രം കണ്ട് ജയസൂര്യ ഞെട്ടിയിരിക്കുകയാണ്. ഇതാണോടി ഞാന്‍ എന്ന് ചോദിച്ചു കൊണ്ടാണ് മകളുടേയും അവള്‍ വരച്ച ചിത്രത്തിന്‍റേയും ഫോട്ടോ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വേദയുടെ മുഖഭാവവും അവള്‍ വരച്ച അച്ഛന്‍റെ ചിത്രവും സോഷ്യല്‍ മീഡിയ അങ്ങ് ഏറ്റെടുത്തിരിക്കുകയാണ്.
രസകരമായ പ്രതികരണങ്ങാണ് ജയസൂര്യയുടെ പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നേരത്തേയും മകളുടെ ചിത്രം വരയെ കുറിച്ച് ജയസൂര്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
Also Read: 'കല്യാണം ഒരു ചോദ്യമായി മനസില്‍ കിടക്കുന്നു'; വിവാഹത്തെ കുറിച്ച് മനസ് തുറന്ന് ഉണ്ണി മുകുന്ദന്‍
അതേസമയം ജയസൂര്യയുടെ മകന്‍ അദ്വെെത് അച്ഛന്‍റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് ചുവട് വച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ജയസൂര്യ ചിത്രം തൃശ്ശൂര്‍ പൂരത്തില്‍ ജയസൂര്യയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് അദ്വെെതാണ്. നേരത്തെ സു സു സുധീ വാത്മീകം, ക്യാപ്റ്റന്‍, ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്നീ ചിത്രങ്ങളിലും അച്ഛന്‍റെ കുട്ടിക്കാലം അവതരിപ്പിച്ചത് മകനായിരുന്നു.