ഷാർജ: ഗള്‍ഫ് നാടുകളിലെ മലയാള സിനിമാ പ്രദര്‍ശനരംഗത്ത് കുത്തകകളാണെന്ന് അടൂർ ഗോപാലകൃഷ്ണൻ. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ചലച്ചിത്രമേളയില്‍ സമഗ്രസംഭാവനക്കുള്ള പുരസ്ക്കാരം സ്വീകരിക്കുകയായിരുന്നു അടൂര്‍.
രണ്ട് താരങ്ങളുടെ സിനിമകളല്ലാതെ കൊള്ളാവുന്ന ചിത്രങ്ങളൊന്നും ഗള്‍ഫിലെ പ്രേക്ഷകര്‍ കാണരുതെന്ന് കുത്തകകള്‍ക്ക് നിര്‍ബന്ധമുണ്ട്. ഇത് പൊളിക്കണം. ദുബൈയിലും, ഷാര്‍ജയിലും പിന്നീട് മറ്റ് ഗള്‍ഫ് നഗരങ്ങളിലും ഇന്ത്യന്‍ സംഘടനകള്‍ക്ക് ചെറിയ തിയേറ്ററുകള്‍ ആരംഭിക്കാം. ഇതിന് തുടക്കമിടാന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനുമായി ചര്‍ച്ച നടത്തിയെന്നും അടൂര്‍ പറഞ്ഞു. വനിതാ സംവിധായകരായ വിധു വിന്‍സെന്റ്, ഷൈനി ജേക്കബ് ബെഞ്ചമിന്‍, ജൂറി ചെയര്‍മാന്‍ ഛായഗ്രഹകന്‍ സണ്ണിജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Adoor Gopalakrishnan sharja speech
രണ്ട് താരങ്ങളുടെ സിനിമകളല്ലാതെ കൊള്ളാവുന്ന ചിത്രങ്ങളൊന്നും ഗള്‍ഫിലെ പ്രേക്ഷകര്‍ കാണരുതെന്ന് കുത്തകകള്‍ക്ക് നിര്‍ബന്ധമുണ്ട്. ഇത് പൊളിക്കണം. ദുബൈയിലും, ഷാര്‍ജയിലും പിന്നീട് മറ്റ് ഗള്‍ഫ് നഗരങ്ങളിലും ഇന്ത്യന്‍ സംഘടനകള്‍ക്ക് ചെറിയ തിയേറ്ററുകള്‍ ആരംഭിക്കാം. ഇതിന് തുടക്കമിടാന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനുമായി ചര്‍ച്ച നടത്തിയെന്നും അടൂര്‍ പറഞ്ഞു. വനിതാ സംവിധായകരായ വിധു വിന്‍സെന്റ്, ഷൈനി ജേക്കബ് ബെഞ്ചമിന്‍, ജൂറി ചെയര്‍മാന്‍ ഛായഗ്രഹകന്‍ സണ്ണിജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Adoor Gopalakrishnan sharja speech