'രാജശില്‍പി'യിലെയും 'അഴകിയരാവണനി'ലെയും വേഷങ്ങൾ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് നടി ഭാനുപ്രിയ. പഴയ ഗ്ലാമര്‍വേഷങ്ങള്‍ ചെയ്തതിൽ കുറ്റബോധമില്ലെന്നും ഗ്ലാമര്‍വേഷങ്ങള്‍ ചെയ്തതില്‍ എന്താണ് തെറ്റ് എന്നാണ് പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തില്‍ ഭാനുപ്രിയ ചോദിക്കുന്നു. കാണാന്‍ ഭംഗിയുണ്ടെന്ന് ഒരാള്‍ പറഞ്ഞാല്‍ അതില്‍ സന്തോഷിക്കുന്നതില്‍ എന്താണ് കുഴപ്പം-ഭാനുപ്രിയ പറയുന്നു.
മലയാളത്തേക്കാൾ കൂടുതൽ ഹിന്ദിയിലും തെലുങ്കിലുമാണ് അത്തരം വേഷങ്ങള്‍ കൂടുതലും വന്നത്. അതെല്ലാം കമേഷ്യല്‍ സിനിമകളായിരുന്നു. ഞാനിത്തരം വേഷങ്ങള്‍ ചെയ്തപ്പോഴും വീട്ടുകാര്‍ക്ക് അറിയാം, ഞാന്‍ ആ നിയന്ത്രണരേഖ മറികടക്കില്ലെന്ന്. പിന്നെ എന്റെ ഗ്ലാമര്‍ വേഷങ്ങളൊന്നും അത്രയ്ക്ക് വൃത്തികെട്ട രീതിയിലയ്ക്ക് പോയിട്ടുമില്ല.
അഭിനേതാവന്നാല്‍ ഏത് വേഷവും ചെയ്യാന്‍ തയ്യാറായിരിക്കണമെന്നാണ് അന്നും ഇന്നും എന്റെ പക്ഷം. മോഹന്‍ലാല്‍ ഒരു വലിയ നടന്‍ മാത്രമല്ല, ഒരു വലിയ മനുഷ്യന്‍ കൂടിയാണെന്ന് രാജശില്‍പിയുടെ ചിത്രീകരണസമയത്ത് മനസ്സിലായി. മമ്മൂട്ടി വളരെ റിസര്‍വ്ഡായ ആളാണ്. അനാവശ്യ സംസാരത്തിനൊന്നും വരില്ലെന്നും ഭാനുപ്രിയയുടെ വാക്കുകൾ.
Bhanu priya about rajashili film
Actress Bhanupriya's interview.
മലയാളത്തേക്കാൾ കൂടുതൽ ഹിന്ദിയിലും തെലുങ്കിലുമാണ് അത്തരം വേഷങ്ങള്‍ കൂടുതലും വന്നത്. അതെല്ലാം കമേഷ്യല്‍ സിനിമകളായിരുന്നു. ഞാനിത്തരം വേഷങ്ങള്‍ ചെയ്തപ്പോഴും വീട്ടുകാര്‍ക്ക് അറിയാം, ഞാന്‍ ആ നിയന്ത്രണരേഖ മറികടക്കില്ലെന്ന്. പിന്നെ എന്റെ ഗ്ലാമര്‍ വേഷങ്ങളൊന്നും അത്രയ്ക്ക് വൃത്തികെട്ട രീതിയിലയ്ക്ക് പോയിട്ടുമില്ല.
അഭിനേതാവന്നാല്‍ ഏത് വേഷവും ചെയ്യാന്‍ തയ്യാറായിരിക്കണമെന്നാണ് അന്നും ഇന്നും എന്റെ പക്ഷം. മോഹന്‍ലാല്‍ ഒരു വലിയ നടന്‍ മാത്രമല്ല, ഒരു വലിയ മനുഷ്യന്‍ കൂടിയാണെന്ന് രാജശില്‍പിയുടെ ചിത്രീകരണസമയത്ത് മനസ്സിലായി. മമ്മൂട്ടി വളരെ റിസര്‍വ്ഡായ ആളാണ്. അനാവശ്യ സംസാരത്തിനൊന്നും വരില്ലെന്നും ഭാനുപ്രിയയുടെ വാക്കുകൾ.
Bhanu priya about rajashili film
Actress Bhanupriya's interview.