ആപ്പ്ജില്ല

പുല്ല് ഇന്നലെ ഞാൻ രണ്ട് പറങ്കികളെ കൊന്ന്, എവിടെ വെച്ച് ? ചിന്നക്കട ജംഗ്ഷനിൽ വെച്ച് !! 'കുഞ്ഞാലി മരക്കാറിലെ' മുകേഷ് ട്രോളുകളില്‍

മുകേഷിന്‍റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ എത്തിയപ്പോള്‍ തന്നെ സംഭവം ട്രോളുകളില്‍ നിറയുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ട്രോളുകള്‍ കാണാം

Samayam Malayalam 1 Dec 2021, 4:09 pm
മരക്കാര്‍ റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ ഓരോ കഥാപാത്രത്തിന്‍റെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം മുതല്‍ പുറത്തിറങ്ങി കൊണ്ടിരിക്കുകയാണ്. ധര്‍മ്മോത്ത് പണിക്കറായി മുകേഷ് മുകേഷ് ആണ് വേഷമിടുന്നത്. മുകേഷിന്‍റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ എത്തിയപ്പോള്‍ സംഭവം ട്രോളുകളില്‍ നിറയുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ട്രോളുകള്‍ കാണാം
Samayam Malayalam latest malayalam trolls about actor mukesh funny dialogues in kunjali marakkar
പുല്ല് ഇന്നലെ ഞാൻ രണ്ട് പറങ്കികളെ കൊന്ന്, എവിടെ വെച്ച് ? ചിന്നക്കട ജംഗ്ഷനിൽ വെച്ച് !! 'കുഞ്ഞാലി മരക്കാറിലെ' മുകേഷ് ട്രോളുകളില്‍



പുല്ല് ഇന്നലെ ഞാൻ രണ്ട് പറങ്കികളെ കൊന്ന്

ലെ കുഞ്ഞാലി."ഞാൻ നായരാടാ.നല്ല അന്തസുള്ള ഇല്ലത്തെ നായർ"

ലെ പ്രിയൻ.."അത് ഈ സിനിമയിലെ ഡയലോഗല്ല ചങ്കെ എന്നാണ് ട്രോളിന് കമന്‍റ് എത്തിയിരിക്കുന്നത്.

​വെളച്ചിലെടുക്കല്ലേ


Credits : Ashique Sadique

രായാവ്: അന്തസ്സ് വേണം ഡാ പറങ്കികളേ.

നിനക്കൊന്നും കൊല്ലം കാരുടെ സ്വഭാവം അറിഞ്ഞൂടാ. കുത്തി കുടൽ പുറത്തിടും. ഇന്നലെ കൂടെ രണ്ട് പറങ്കികളെ കുത്തിക്കൊന്നേ ഉള്ളൂ.

ലേ മരക്കാർ: അതെപ്പോ?

രായാവ്: ഒരു 6 ആറര ആയിക്കാണും എന്നാണ് ട്രോളിന് കമന്‍റ് എത്തിയിരിക്കുന്നത്.

​വിളച്ചിലെടുക്കരുത് കേട്ടോ


© Sreenath Kottappuram

മുകേഷിന്‍റെ മാസ്സ് ഡയലോഗ് ഉണ്ട് പറങ്കിപടയോട്... "വിളച്ചിലിടുക്കരുത് കേട്ടോ. എന്നാണ് ട്രോളിന് കമന്‍റ് എത്തിയിരിക്കുന്നത്

ഡെയ്. നീ രാജാവോ

ഡേയ് പറങ്കി ചത്ത് ചത്ത് …..

കുഞ്ഞാലികുട്ടി വിട്ടോടാ ......

രാത്രി 11 മണിക്കാണോടെയ്‌ യുദ്ധത്തിന് വരുന്നത് ...

വെളച്ചിൽ എടുക്കരുത് കേട്ടോ .....

ഡേയ് കുഞ്ഞാലി അളിയാ നീ .....

അന്തസ്സ് വേണമെടാ അന്തസ്സ്......

ഡേ അളിയാ നീ രാജാവാ

മുകേഷ്അളിയൻ ഏത് റോൾ എടുത്താലും അദ്ദേഹത്തിന്റെ പഴയ പൂവാല ഭാവങ്ങൾ മലയാളികളുടെ മനസ്സിൽ ഓടി എത്തും എന്നാണ് ട്രോളിന് കമന്‍റ് എത്തിയിരിക്കുന്നത്.

നിനക്കൊന്നും അറിഞ്ഞൂടാ

നിക്ക് നിക്ക് സൈബർ സെല്ലിലേക്ക് ഒന്ന് കണക്ട് ചെയ്ത്താട്ടെ എന്നാണ് ട്രോളുകള്‍ക്ക് കമന്‍റ് എത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ