അമ്പലമില്ലാതെ ആൽത്തറയിൽ വാഴുന്ന ഒാംകാര മൂർത്തിയെ കാണാൻ ഭജനസംഘങ്ങൾ. പന്ത്രണ്ടു വിളക്കുമഹോത്സവത്തിന് ഓച്ചിറയിലെത്തുന്ന ഭക്തജനസഹസ്രങ്ങളെ ഭക്തിയിൽ ആറാടിക്കാൻ ഭജന സംഘങ്ങള്‍ ഒരുങ്ങികഴിഞ്ഞു.
വൈകിട്ട് അഞ്ചുമുതല്‍ തുടങ്ങുന്ന ഭജന പലതും എട്ടിനോടെ സമാപിക്കും. ക്ഷേതത്തില്‍ എത്തിച്ചേരുന്ന നൂറുകണക്കിന് ഭക്തരാണ് ഇത്തരം ഭജന സംഘങ്ങളിൽ അണിചേരുന്നത്. വൈകുന്നേരങ്ങളില്‍ ആല്‍ത്തറകളും ഭജനകുടിലുകളും ഒാച്ചിറയിൽ നിരവധിയാണ്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ഭജന.
വൈകിട്ട് അഞ്ചുമുതല്‍ തുടങ്ങുന്ന ഭജന പലതും എട്ടിനോടെ സമാപിക്കും. ക്ഷേതത്തില്‍ എത്തിച്ചേരുന്ന നൂറുകണക്കിന് ഭക്തരാണ് ഇത്തരം ഭജന സംഘങ്ങളിൽ അണിചേരുന്നത്. വൈകുന്നേരങ്ങളില്‍ ആല്‍ത്തറകളും ഭജനകുടിലുകളും ഒാച്ചിറയിൽ നിരവധിയാണ്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ഭജന.