ചെന്നൈ: പന്ത് സ്റ്റംപിൽ കൊണ്ടിട്ടും ചെന്നൈ ക്യാപ്റ്റൻ എംഎസ് ധോണി പുറത്തായില്ല. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ആറാം ഓവറിലായിരുന്നു സംഭവം. ആർച്ചർ എറിഞ്ഞ പന്ത് ധോണിയുടെ സ്റ്റംപിൽ കൊണ്ടു.
ആ സമയത്ത് ധോണി ഒരു റൺ പോലും എടുത്തിരുന്നില്ല.മൂന്ന് വിക്കറ്റ് പോയിരുന്ന സമയത്ത് ധോണിയെ കൂടി നഷ്ടമായെങ്കിൽ ചെന്നൈ വിയർത്തേനെ. എന്നാൽ ആർച്ചറിൻെറ പന്ത് കൊണ്ട് ബെയിൽ വീണില്ല. സ്റ്റീവ് സ്മിത്തും രഹാനെയും അടക്കമുള്ള താരങ്ങൾ തലയിൽ കൈവെച്ച് നിന്നു.
വലിയ ഭാവഭേദമൊന്നുമില്ലാതെ കൂളായി എംഎസ് ധോണി പുഞ്ചിരിയോടെ നിന്നു.
ആ സമയത്ത് ധോണി ഒരു റൺ പോലും എടുത്തിരുന്നില്ല.മൂന്ന് വിക്കറ്റ് പോയിരുന്ന സമയത്ത് ധോണിയെ കൂടി നഷ്ടമായെങ്കിൽ ചെന്നൈ വിയർത്തേനെ. എന്നാൽ ആർച്ചറിൻെറ പന്ത് കൊണ്ട് ബെയിൽ വീണില്ല. സ്റ്റീവ് സ്മിത്തും രഹാനെയും അടക്കമുള്ള താരങ്ങൾ തലയിൽ കൈവെച്ച് നിന്നു.
വലിയ ഭാവഭേദമൊന്നുമില്ലാതെ കൂളായി എംഎസ് ധോണി പുഞ്ചിരിയോടെ നിന്നു.