അവസാന ഏകദിനത്തിൽ വിരാട് കൊഹ്ലിയുടെ സെഞ്ചുറിയോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് അഞ്ചാം ജയം. 2015 റൺസിന്‍റെ വിജയലക്ഷ്യം അനായാസമായാണ് ഇന്ത്യ മറികടന്നത്. 96 പന്തിൽ 129 റൺ തികച്ച കോഹ്ലിയുടെ പ്രകടനമായിരുന്നു ഇന്ത്യയുടെ അതിവേഗവിജയത്തിനു പിന്നിൽ.
ഇതോടൊപ്പം അജിങ്ക്യ രഹാനെ 54 പന്തിൽ നേടിയെ 34 റൺസും കരുത്തായി. ശിഖര്‍ ധവാൻ (34 പന്തിൽ 18), രോഹിത് ശര്‍മ (13 പന്തിൽ 15) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 107 പന്തുകള്‍ ബാക്കി നിൽക്കെയായിരുന്നു ഇന്ത്യയുടെ ജയം.
പരമ്പരയിൽ കൊഹ്ലിയുടെ മൂന്നാം സെഞ്ച്വറിയായിരുന്നു ഇന്നലത്തേത്. കോഹ്ലിയുടെ 35-ാം സെഞ്ച്വറിയും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിനിറങ്ങിയ ദക്ഷിണആഫ്രിക്ക 46.2 ഓവറിൽ 2014 റൺസാണ് നേടിയത്. സോണ്ടായുടെ അര്‍ധ സെഞ്ച്വറി (74 പന്തിൽ 54) മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയുടെ മുതൽക്കൂട്ട്. പരമ്പരയിൽ ആദ്യമായി കളിക്കാനിറങ്ങിയ ശര്‍ദ്ദുൽ ഠാക്കൂര്‍ ദക്ഷിണാഫ്രിക്കയുടെ നാലു വിക്കറ്റ് വീഴ്ത്തി. ഒപ്പം ബുംറയും ചാഹലും രണ്ടുവീതവും പാണ്ഡ്യയും യാദവും ഒരോന്നും വിക്കറ്റുകള്‍ വീഴ്ത്തി.
ഇതോടൊപ്പം അജിങ്ക്യ രഹാനെ 54 പന്തിൽ നേടിയെ 34 റൺസും കരുത്തായി. ശിഖര്‍ ധവാൻ (34 പന്തിൽ 18), രോഹിത് ശര്‍മ (13 പന്തിൽ 15) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 107 പന്തുകള്‍ ബാക്കി നിൽക്കെയായിരുന്നു ഇന്ത്യയുടെ ജയം.
പരമ്പരയിൽ കൊഹ്ലിയുടെ മൂന്നാം സെഞ്ച്വറിയായിരുന്നു ഇന്നലത്തേത്. കോഹ്ലിയുടെ 35-ാം സെഞ്ച്വറിയും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിനിറങ്ങിയ ദക്ഷിണആഫ്രിക്ക 46.2 ഓവറിൽ 2014 റൺസാണ് നേടിയത്. സോണ്ടായുടെ അര്‍ധ സെഞ്ച്വറി (74 പന്തിൽ 54) മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയുടെ മുതൽക്കൂട്ട്. പരമ്പരയിൽ ആദ്യമായി കളിക്കാനിറങ്ങിയ ശര്‍ദ്ദുൽ ഠാക്കൂര്‍ ദക്ഷിണാഫ്രിക്കയുടെ നാലു വിക്കറ്റ് വീഴ്ത്തി. ഒപ്പം ബുംറയും ചാഹലും രണ്ടുവീതവും പാണ്ഡ്യയും യാദവും ഒരോന്നും വിക്കറ്റുകള്‍ വീഴ്ത്തി.