ഇസ്ലമാബാദ്: വാതുവെപ്പ് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പാകിസ്ഥാൻ ബാറ്റ്സ്മാൻ ഖാലിദ് ലത്തീഫിന് അഞ്ചുവര്‍ഷത്തെ വിലക്കും പത്തു ലക്ഷം രൂപ പിഴയും ശിക്ഷ. പാക് ക്രിക്കറ്റ് ബോർഡിൻെറ അഴിമതി വിരുദ്ധ ട്രിബ്യൂണലാണ് ശിക്ഷ വിധിച്ചത്.
ഫെബ്രുവരിയില്‍ ദുബായില്‍ നടന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗിലാണ് കേസിനാസ്പദമായ വാതുവെപ്പ് നടന്നത്. വാതുവെപ്പുകാരുമായി താൻ കൂടിക്കാഴ്ച നടത്തിയെന്ന് ലത്തീഫ് ട്രിബ്യൂണലിന് മുന്നിൽ കുറ്റസമ്മതം നടത്തി.
കേസിൽ മറ്റൊരു പാക് താരമായ ഷര്‍ജീല്‍ ഖാന് നേരത്തെ നേരത്തെ അഞ്ചു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ട്രിബ്യൂണൽ വിധിയെ ചോദ്യം ചെയ്ത് ഇരുവരും സുപ്രീം കോടതിയെ സമീപിക്കും.
Pak cricketer Khalid Latif banned for five years
Pakistan batsman Khalid Latif, who found guilty for spot fixing banned for five years by the anti-corruption tribunal.
ഫെബ്രുവരിയില്‍ ദുബായില്‍ നടന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗിലാണ് കേസിനാസ്പദമായ വാതുവെപ്പ് നടന്നത്. വാതുവെപ്പുകാരുമായി താൻ കൂടിക്കാഴ്ച നടത്തിയെന്ന് ലത്തീഫ് ട്രിബ്യൂണലിന് മുന്നിൽ കുറ്റസമ്മതം നടത്തി.
കേസിൽ മറ്റൊരു പാക് താരമായ ഷര്‍ജീല്‍ ഖാന് നേരത്തെ നേരത്തെ അഞ്ചു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ട്രിബ്യൂണൽ വിധിയെ ചോദ്യം ചെയ്ത് ഇരുവരും സുപ്രീം കോടതിയെ സമീപിക്കും.
Pak cricketer Khalid Latif banned for five years
Pakistan batsman Khalid Latif, who found guilty for spot fixing banned for five years by the anti-corruption tribunal.