കറാച്ചി: വാതുവെപ്പ് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പാകിസ്ഥാൻ ബാറ്റ്സ്മാൻ ഖാലിദ് ലത്തീഫിന് ആജീവനാന്ത വിലക്ക് നൽകണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഇക്കാര്യം ആവശ്യപ്പെട്ട് ബോർഡ് നിയമ നടപടികൾ ആരംഭിച്ചു.
അഞ്ചുവര്‍ഷത്തെ വിലക്കും പത്തു ലക്ഷം രൂപ പിഴയുമാണ് നേരത്തെ ലത്തീഫിന് ശിക്ഷ വിധിച്ചിരുന്നത്. പാക് ക്രിക്കറ്റ് ബോർഡിൻെറ അഴിമതി വിരുദ്ധ ട്രിബ്യൂണലാണ് ശിക്ഷ വിധിച്ചത്. എന്നാൽ ഇത് പോര, ആജാവനാന്ത വിലക്ക് തന്നെ നൽകണമെന്നാണ് ക്രിക്കറ്റ് ബോർഡിൻെറ നിലപാട്.
ഫെബ്രുവരിയില്‍ ദുബായില്‍ നടന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗിലാണ് കേസിനാസ്പദമായ വാതുവെപ്പ് നടന്നത്. വാതുവെപ്പുകാരുമായി താൻ കൂടിക്കാഴ്ച നടത്തിയെന്ന് ലത്തീഫ് ട്രിബ്യൂണലിന് മുന്നിൽ കുറ്റസമ്മതം നടത്തി.
കേസിൽ മറ്റൊരു പാക് താരമായ ഷര്‍ജീല്‍ ഖാന് നേരത്തെ നേരത്തെ അഞ്ചു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
PCB appeals for life ban on cricketer Khalid Latif
Pakistan cricket board filed an appeal seeking life time ban on cricketer Khalid Latif, who was banned for five years and fined one million rupees for spot fixing.
അഞ്ചുവര്‍ഷത്തെ വിലക്കും പത്തു ലക്ഷം രൂപ പിഴയുമാണ് നേരത്തെ ലത്തീഫിന് ശിക്ഷ വിധിച്ചിരുന്നത്. പാക് ക്രിക്കറ്റ് ബോർഡിൻെറ അഴിമതി വിരുദ്ധ ട്രിബ്യൂണലാണ് ശിക്ഷ വിധിച്ചത്. എന്നാൽ ഇത് പോര, ആജാവനാന്ത വിലക്ക് തന്നെ നൽകണമെന്നാണ് ക്രിക്കറ്റ് ബോർഡിൻെറ നിലപാട്.
ഫെബ്രുവരിയില്‍ ദുബായില്‍ നടന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗിലാണ് കേസിനാസ്പദമായ വാതുവെപ്പ് നടന്നത്. വാതുവെപ്പുകാരുമായി താൻ കൂടിക്കാഴ്ച നടത്തിയെന്ന് ലത്തീഫ് ട്രിബ്യൂണലിന് മുന്നിൽ കുറ്റസമ്മതം നടത്തി.
കേസിൽ മറ്റൊരു പാക് താരമായ ഷര്‍ജീല്‍ ഖാന് നേരത്തെ നേരത്തെ അഞ്ചു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
PCB appeals for life ban on cricketer Khalid Latif
Pakistan cricket board filed an appeal seeking life time ban on cricketer Khalid Latif, who was banned for five years and fined one million rupees for spot fixing.