ആപ്പ്ജില്ല

​സെല്‍ഫിക്കായി ഫോണ്‍ നീട്ടി ആ‍‍‍ർ.പി സിംഗ് വലിച്ചെറിഞ്ഞു

ഗുജറാത്തും മുംബൈയുടെ തമ്മിലുള്ള രഞ്ജി ട്രോഫി ഫൈനലിനിടെ സെല്‍ഫിക്കായി

TNN 15 Jan 2017, 7:39 pm
ജയ്പൂര്‍: ഗുജറാത്തും മുംബൈയുടെ തമ്മിലുള്ള രഞ്ജി ട്രോഫി ഫൈനലിനിടെ സെല്‍ഫിക്കായി ഫോണ്‍ നീട്ടിയ ആരാധകന്‍റെ ഫോൺ വലിച്ചെറിഞ്ഞ ആര്‍പി സിംഗിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. മത്സരത്തിനിടെ ബൗണ്ടറി ആര്‍പി സിംഗ് ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു സംഭവം.
Samayam Malayalam snatch n throw cricketer rp singhs response to a fans repeated selfie request
​സെല്‍ഫിക്കായി ഫോണ്‍ നീട്ടി ആ‍‍‍ർ.പി സിംഗ് വലിച്ചെറിഞ്ഞു

ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് ഒപ്പിട്ട് നല്‍കി വീണ്ടും ഗ്രൗണ്ടിലേക്ക് പ്രവേശിച്ച ആര്‍പി സിംഗിനോട് ഗ്യാലറിയിലിരുന്ന ആരു ആരാധകന്‍ സെല്‍ഫിക്കായി തന്റെ ഫോണ്‍ നീട്ടി.

Snatch n throw- cricketer RP Singh's response to a Fan's repeated selfie request. #RanjiTrophy #Indore (Video-@manojkhandekar ) pic.twitter.com/KiSZ9BcIh0 — Kalpak Kekre (@Kalpakkekre) January 14, 2017 എന്നാല്‍ ഗ്രൗണ്ടില്‍ നിന്ന് തിരിച്ചുകയറി ഫോണ്‍ വാങ്ങിയ ആര്‍പി സിംഗ് ഫോണ്‍ ഗ്രൗണ്ടിലേക്കെറിഞ്ഞ് ഫില്‍ഡ് ചെയ്യാനായി പോയി. ഗുജറാത്തിന്റെ ആദ്യ രഞ്ജി കിരീട നേട്ടത്തില്‍ ആര്‍ പി സിംഗ് നിര്‍ണായക സംഭാവന നല്‍കിയിരുന്നു. ഗുജറാത്തിനായി 18 വിക്കറ്റാണ് ആര്‍ പി സിംഗ് സീസണില്‍ വീഴ്ത്തിയത്. സെമിയില്‍ ജാര്‍ഖണ്ഡിനെതിരെ ഒമ്പത് വിക്കറ്റ് വീഴ്‌ത്തിയ ആര്‍ പി ഫൈനലില്‍ നാലു വിക്കറ്റെടുത്തു. 31കാരനായ ആര്‍പി 2011ലാണ് അവസാനമായി ഇന്ത്യന്‍ ജേഴ്സിയില്‍ കളിച്ചത്.

Snatch n throw- cricketer RP Singh's response to a Fan's repeated selfie request.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്