ന്യൂഡൽഹി: ബിസിസിഎെയുടെ പുതിയ ഭരണഘടന ഭേദഗതികളോടെ സുപ്രീം കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎന്‍ ഖാന്‍വില്‍ക്കർ, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഭരണഘടന അംഗീകരിച്ച് വിധി പ്രസ്താവിച്ചത്.
മുംബൈ, സൗരാഷ്ട്ര, വഡോദര, വിദർഭ എന്നീ ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ബിസിസിഎെയിൽ സ്ഥിരാംഗത്വം നൽകാനും തീരുമാനമായി. റെയിൽവേസ്, സർവീസസ്, മറ്റ് സർവകലാശാലകൾ എന്നിവയ്ക്ക് സ്ഥിരാംഗത്വം തിരികെ നൽകാനും തീരുമാനിച്ചു.
ബിസിസിഎെ ഭരണഘടന അംഗീകരിക്കാൻ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്ക് 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
മുംബൈ, സൗരാഷ്ട്ര, വഡോദര, വിദർഭ എന്നീ ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ബിസിസിഎെയിൽ സ്ഥിരാംഗത്വം നൽകാനും തീരുമാനമായി. റെയിൽവേസ്, സർവീസസ്, മറ്റ് സർവകലാശാലകൾ എന്നിവയ്ക്ക് സ്ഥിരാംഗത്വം തിരികെ നൽകാനും തീരുമാനിച്ചു.
ബിസിസിഎെ ഭരണഘടന അംഗീകരിക്കാൻ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്ക് 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.