സോച്ചി: പനാമയെ എതിരില്ലാതെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ബെൽജിയം റഷ്യയിൽ പടയോട്ടം തുടങ്ങി. രണ്ടാം പകുതിയിലാണ് ബെൽജിയം മുഴുവൻ ഗോളുകളും നേടിയത്. ബെൽജിയത്തിന് വേണ്ടി ലുകാകു ഇരട്ട ഗോൾ നേടിയപ്പോൾ മെർട്ടൻസ് ഒരു ഗോൾ നേടി.
കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളിലൊന്നായാണ് ബെല്‍ജിയത്തെ ഫുട്‌ബോള്‍ വിദഗ്ധര്‍ നോക്കിക്കാണുന്നത്. ആറാം മിനിറ്റിലും തുടര്‍ന്നുളള നിമിഷങ്ങളിലും മികച്ച ഒരു അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ബെല്‍ജിയത്തിന് അത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. ഈ ലോകകപ്പില്‍ ഇതുവരെ ഏറ്റവുമധികം മഞ്ഞ കാര്‍ഡുകള്‍ കണ്ട മത്സരം എന്ന റെക്കോഡും ഈ കളിയ്ക്ക് സ്വന്തം.
ഏഴു മഞ്ഞ കാര്‍ഡുകളാണ് കണ്ടത്. പനാമ ആക്രമണത്തിന് ഇറങ്ങിയെങ്കിലും ആശ്വാസ ഗോൾ കണ്ടെത്താൻ അവർക്കായില്ല.
കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളിലൊന്നായാണ് ബെല്‍ജിയത്തെ ഫുട്‌ബോള്‍ വിദഗ്ധര്‍ നോക്കിക്കാണുന്നത്. ആറാം മിനിറ്റിലും തുടര്‍ന്നുളള നിമിഷങ്ങളിലും മികച്ച ഒരു അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ബെല്‍ജിയത്തിന് അത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. ഈ ലോകകപ്പില്‍ ഇതുവരെ ഏറ്റവുമധികം മഞ്ഞ കാര്‍ഡുകള്‍ കണ്ട മത്സരം എന്ന റെക്കോഡും ഈ കളിയ്ക്ക് സ്വന്തം.
ഏഴു മഞ്ഞ കാര്‍ഡുകളാണ് കണ്ടത്. പനാമ ആക്രമണത്തിന് ഇറങ്ങിയെങ്കിലും ആശ്വാസ ഗോൾ കണ്ടെത്താൻ അവർക്കായില്ല.