ന്യൂഡൽഹി: ഫിഫ ലോകകപ്പിലെ ക്വാർട്ടർ മത്സരങ്ങൾ വെള്ളി, ശനി ദിവസങ്ങളിലായി നടക്കും. ഇനി നാല് മത്സരങ്ങളിലായി എട്ട് ടീമുകളാണ് മത്സരിക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യൻ സമയം 7.30ന് ഫ്രാൻസ് ഉറുഗ്വെയെ നേരിടും. വൈകീട്ട് 11.30ന് ബ്രസീൽ ബെൽജിയത്തെ നേരിടും.
ശനിയാഴ്ച വൈകീട്ട് 7.30ന് ഇംഗ്ലണ്ട് സ്വീഡനെ നേരിടും. രാത്രി 11.30നാണ് റഷ്യ - ക്രൊയേഷ്യ മത്സരം. ക്വാർട്ടറിന് ശേഷം സെമിഫൈനൽ, ലൂസേഴ്സ് ഫൈനൽ, ഫൈനൽ മത്സരങ്ങളോടെ ലോകകപ്പിന് വിരാമമാവും.
ചൊവ്വാഴ്ച നടന്ന അവസാന പ്രീ ക്വാർട്ടർ മത്സരങ്ങളിൽ ഇംഗ്ലണ്ട് കൊളംബിയയെയും സ്വീഡൻ സ്വിറ്റ്സർലൻറിനെയും പരാജയപ്പെടുത്തി.
ശനിയാഴ്ച വൈകീട്ട് 7.30ന് ഇംഗ്ലണ്ട് സ്വീഡനെ നേരിടും. രാത്രി 11.30നാണ് റഷ്യ - ക്രൊയേഷ്യ മത്സരം. ക്വാർട്ടറിന് ശേഷം സെമിഫൈനൽ, ലൂസേഴ്സ് ഫൈനൽ, ഫൈനൽ മത്സരങ്ങളോടെ ലോകകപ്പിന് വിരാമമാവും.
ചൊവ്വാഴ്ച നടന്ന അവസാന പ്രീ ക്വാർട്ടർ മത്സരങ്ങളിൽ ഇംഗ്ലണ്ട് കൊളംബിയയെയും സ്വീഡൻ സ്വിറ്റ്സർലൻറിനെയും പരാജയപ്പെടുത്തി.