റഷ്യയിലെ റോബോട്ടുകളുടെ വേശ്യാലയത്തിന് വൻ ഡിമാൻഡ്
ലോകകപ്പിന് മുന്നോടിയായി കഴിഞ്ഞമാസാണ് മോസ്കോയിൽ ഇത് തുറന്നത്
Samayam Malayalam 18 Jun 2018, 6:29 pm
ലോകകപ്പ് നഗരിയിൽ സംസാരവിഷയമാണ് മോസ്‌കോയിലെ വേശ്യാലയം. ഇതൊരു സാധാരണ വേശ്യാലയമാണെന്ന് കരുതരുത്. ലോകത്തിലെ തന്നെ ലൈംഗിക റോബര്‍ട്ടുകളുടെ ആദ്യ വേശ്യാലയം തുറന്നിരിക്കുന്നത് മോസ്കോയിലാണ്. ലോകകപ്പിന് മുന്നോടിയായി കഴിഞ്ഞമാസാണ് ഇത് തുറന്നത്. മനുഷ്യരെ വെല്ലുന്ന സൗന്ദര്യത്തിലും രൂപഭംഗിയിലുമാണ് റോബര്‍ട്ട് വേശ്യകളെ തയാറാക്കിയിരിക്കുന്നത്. മണിക്കൂറിന് 24 മുതല്‍ 40 വരെ ഡോളര്‍ നല്‍കി ആവശ്യക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ളവരെ തിരഞ്ഞെടുക്കാം. മുറികളടക്കമുള്ള മറ്റ് സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വ്യക്തികളുടെ ലൈംഗിക ജീവിതത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു മാത്രമല്ല വന്യമായ ലൈംഗികത സ്ത്രീകളുടെ ആരോഗ്യം നശിപ്പിക്കുമെന്ന പരാതിക്കു പരിഹാരം കൂടിയാണ് ബോര്‍ട്ട് വേശ്യാലയമെന്ന് സ്ഥാപകരിലൊരാളായ ദിമിത്രി അലക്‌സാണ്ട്രോവ് പ്രതികരിച്ചു. ലോകകപ്പിന് റഷ്യയിലെത്തുന്നവര്‍ക്കുള്ള ആകര്‍ഷമായി കേന്ദ്രത്തെ മാറ്റിയിട്ടുമുണ്ട് ഉടമകള്‍. മനുഷ്യക്കടത്ത് തടയാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഇത്തരം കേന്ദ്രങ്ങള്‍ക്ക് റഷ്യ ലൈസന്‍സ് നല്‍കിയിരിക്കുന്നത്.
വ്യക്തികളുടെ ലൈംഗിക ജീവിതത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു മാത്രമല്ല വന്യമായ ലൈംഗികത സ്ത്രീകളുടെ ആരോഗ്യം നശിപ്പിക്കുമെന്ന പരാതിക്കു പരിഹാരം കൂടിയാണ് ബോര്‍ട്ട് വേശ്യാലയമെന്ന് സ്ഥാപകരിലൊരാളായ ദിമിത്രി അലക്‌സാണ്ട്രോവ് പ്രതികരിച്ചു. ലോകകപ്പിന് റഷ്യയിലെത്തുന്നവര്‍ക്കുള്ള ആകര്‍ഷമായി കേന്ദ്രത്തെ മാറ്റിയിട്ടുമുണ്ട് ഉടമകള്‍. മനുഷ്യക്കടത്ത് തടയാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഇത്തരം കേന്ദ്രങ്ങള്‍ക്ക് റഷ്യ ലൈസന്‍സ് നല്‍കിയിരിക്കുന്നത്.