പാരിസ്: സമകാലിക ഫുട്ബോള്‍ ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ബ്രസീലിയന്‍ താരം നെയ്മറിന്റെ ക്ലബ്ബ് മാറ്റം. എന്നാല്‍ ഇനിയും തീരുമാനമാകാതെ നില്ക്കുന്ന ഒരു വിഷയവും ഇത് തന്നെയാണ്. നിരവധി തവണ നെയ്മറിനായുള്ള കൈമാറ്റ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞെങ്കിലും കരാര്‍ തുക സംബന്ധിച്ചാണ് എന്നും തര്‍ക്കം ഉടലെടുക്കുന്നത്. റെക്കോര്‍ഡ് തുകയ്കക്ക് പിഎസ്ജിയിലെത്തിയ താരത്തിന് തിരിച്ചു പേകാന്‍ വലിയ തസ്സമായാരിക്കുന്നതും ഇത് തന്നെയാണ്.
എന്നാല്‍ താന്‍ മുമ്പ് ഏറെ നാള് കളിച്ചിരുന്ന സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിലേക്ക് തിരിച്ചുപോകാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് നെയ്മര്‍. ബാഴ്സലോണയിലേക്ക് എങ്ങനേയും തിരികെ വരാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി താരം വേതനം കുറക്കാൻ വരെ തയ്യാറാണെന്നാണ് ഇപ്പോള്‍ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവില്‍ പി എസ് ജിയിൽ ലഭിച്ച് കൊണ്ടിരിക്കുന്ന വേതനത്തേക്കാൾ 15 മില്യണോളം കുറയ്ക്കാനാണ് നെയ്മർ തയ്യാറാവുന്നത് എന്നാണ് സൂചന. ഇപ്പോൾ 38 മില്യണോളം തുക ആണ് നെയ്മര്‍ പിഎസ്ജിയില്‍ വേതനമായി വാങ്ങുന്നത്.
എന്നാല്‍ നേരത്തേ പലപല നീക്കങ്ങള്‍ നടത്തിയിട്ടും ബാഴ്സയിലേക്ക് കൂട് മാറാനുള്ള നെയ്മറിന്റെ ശ്രമം ഇപ്പോഴും വിജയിച്ചിട്ടില്ല. നെയ്മറിനായി ബാഴ്സലോണ നൽകിയ ആദ്യ ഓഫർ പി എസ് ജി നിരസിച്ചിരിക്കുകയാണ്. 100 മില്യണൊപ്പം ഫിലിപെ കുട്ടീഞ്ഞ്യോയെയും ഇവാന് റാകിറ്റിചിനെയും ആണ് പി എസ് ജി നെയ്മറിന് പകരം ആവശ്യപ്പെടുന്നത്. രണ്ട് വർഷം മുമ്പ് റെക്കോർഡ് തുകയ്ക്ക് ആയിരുന്നു പി എസ് ജിയിലേക്ക് നെയ്മർ കൂടുമാറിയത്. അതേസമയം റയൽ മാഡ്രിഡും നെയ്മറിനായുള്ള ചരടുവലി ഒരു വശത്ത് ആരംഭിച്ചതായാണ് സൂചന.
റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയായ 222 മില്ല്യണ്‍ യൂറോയ്ക്കാണ് നെയ്മര്‍ ബാഴ്സലോണയില്‍ നിന്ന് പിഎസ്ജിയിലെത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയാണ് ഇത്. എന്നാല്‍ പാരീസിലെത്തിയിട്ടും കരിയറില്‍ പ്രത്യേകിച്ച് എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ നെയ്ണറിന് സാധിച്ചിരുന്നില്ല. ബാഴ്സലോണ്യില്‍ മെസിയുടെയും സുവാരസിന്റെയും നിഴലില്‍ തനിക്ക് ശോഭിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞാണ് നെയ്മര്‍ ക്ലബ്ബ് വിട്ടത്. അന്ന് പല പ്രമുഖരും നെയ്മറെ ഉപദേശിച്ചതും ബാഴ്സ വിടണമെന്ന് തന്നെയായിരുന്നു. എന്നാല്‍ ആ ട്രാന്സ്ഫറ് ഗുണം ചെയ്തില്ലെന്ന കണക്ക് കൂട്ടലിലാണ് നിലവില്‍ നെയ്മറെന്നാണ് സൂചന.
പിഎസ്ജിയില്‍ എത്തിയപ്പോഴും ക്ലബ്ബിന്റെ നെടുംതൂണാകാന്‍ നെയ്മറിന് സാധിച്ചില്ല. എഡിന്‍സണ്‍ കവാനിയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും കെയ്ലിയന് എംബാപ്പെയുടെ മികച്ച പ്രകടനവും നെയ്ണറിന്റെ ശോഭ കെടുത്തി. മത്സരത്തിന് ശേഷം ആരാധകനെ തല്ലിയതുള്‍പ്പെടെയുള്ള പ്രശ്നങ്ങളും അദ്ദേഹത്തിന്റെ തിരിച്ചടിയായി. ഇത്തരത്തില്‍ ക്ലബ്ബില്‍ വലിയ സ്വീകാര്യത ലഭിക്കാതെ വന്നതോടെ പിഎസ്ജി വിടുന്നതിനെക്കുറിച്ചും തിരിച്ച് ബാഴ്സലോണയിലേക്ക് മടങ്ങുന്നതിനെക്കുറിച്ചുമെല്ലാം നെയ്മര്‍ ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ഔദ്യോഗികമായി പ്രതികരിക്കാന്‍ നെയ്മര്‍ ഇതുവരെ തയ്യാറായിട്ടില്ല.
പിഎസ്ജിയില്‍ എന്നും വിവാദങ്ങളുടെ തോഴനായിരുന്നു നെയ്മറെങ്കിലും ഇതൊന്നും ക്ലബ്ബിനായി മികച്ച പ്രകടനം കാഴ്ച വെക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ പിറകോട്ടടിപ്പിച്ചിട്ടില്ല. പി.എസ്.ജിക്ക് വേണ്ടി കളത്തിലിറങ്ങിയ 58 മത്സരത്തില്‍ നിന്ന് 51 ഗോളും 29 അസിസ്റ്റും സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട് നെയ്മര്‍. എങ്കില്‍പ്പോലും പി.എസ്.ജിക്ക് ചാമ്പ്യന്‍സ് ലീഗില്‍ കാര്യമായ നേട്ടമുണ്ടാക്കിക്കൊടുക്കാന്‍ നെയ്മര്‍ക്ക് കഴിഞ്ഞില്ല. ബാഴ്സലോണയ്ക്കായി കളിച്ച 123 മത്സരത്തില്‍ നിന്ന് 68 ഗോളാണ് നെയ്മര്‍ നേടിയത്. 2013മുതല്‍ നാല് വര്‍ഷക്കാലമാണ് ഈ ഇരുപത്തിയേഴുകാരന് ബാഴ്സലോണയ്ക്കുവേണ്ടി ബൂട്ടണിഞ്ഞത്.
എന്നാല്‍ താന്‍ മുമ്പ് ഏറെ നാള് കളിച്ചിരുന്ന സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിലേക്ക് തിരിച്ചുപോകാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് നെയ്മര്‍. ബാഴ്സലോണയിലേക്ക് എങ്ങനേയും തിരികെ വരാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി താരം വേതനം കുറക്കാൻ വരെ തയ്യാറാണെന്നാണ് ഇപ്പോള്‍ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവില്‍ പി എസ് ജിയിൽ ലഭിച്ച് കൊണ്ടിരിക്കുന്ന വേതനത്തേക്കാൾ 15 മില്യണോളം കുറയ്ക്കാനാണ് നെയ്മർ തയ്യാറാവുന്നത് എന്നാണ് സൂചന. ഇപ്പോൾ 38 മില്യണോളം തുക ആണ് നെയ്മര്‍ പിഎസ്ജിയില്‍ വേതനമായി വാങ്ങുന്നത്.
എന്നാല്‍ നേരത്തേ പലപല നീക്കങ്ങള്‍ നടത്തിയിട്ടും ബാഴ്സയിലേക്ക് കൂട് മാറാനുള്ള നെയ്മറിന്റെ ശ്രമം ഇപ്പോഴും വിജയിച്ചിട്ടില്ല. നെയ്മറിനായി ബാഴ്സലോണ നൽകിയ ആദ്യ ഓഫർ പി എസ് ജി നിരസിച്ചിരിക്കുകയാണ്. 100 മില്യണൊപ്പം ഫിലിപെ കുട്ടീഞ്ഞ്യോയെയും ഇവാന് റാകിറ്റിചിനെയും ആണ് പി എസ് ജി നെയ്മറിന് പകരം ആവശ്യപ്പെടുന്നത്. രണ്ട് വർഷം മുമ്പ് റെക്കോർഡ് തുകയ്ക്ക് ആയിരുന്നു പി എസ് ജിയിലേക്ക് നെയ്മർ കൂടുമാറിയത്. അതേസമയം റയൽ മാഡ്രിഡും നെയ്മറിനായുള്ള ചരടുവലി ഒരു വശത്ത് ആരംഭിച്ചതായാണ് സൂചന.
റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയായ 222 മില്ല്യണ്‍ യൂറോയ്ക്കാണ് നെയ്മര്‍ ബാഴ്സലോണയില്‍ നിന്ന് പിഎസ്ജിയിലെത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയാണ് ഇത്. എന്നാല്‍ പാരീസിലെത്തിയിട്ടും കരിയറില്‍ പ്രത്യേകിച്ച് എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ നെയ്ണറിന് സാധിച്ചിരുന്നില്ല. ബാഴ്സലോണ്യില്‍ മെസിയുടെയും സുവാരസിന്റെയും നിഴലില്‍ തനിക്ക് ശോഭിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞാണ് നെയ്മര്‍ ക്ലബ്ബ് വിട്ടത്. അന്ന് പല പ്രമുഖരും നെയ്മറെ ഉപദേശിച്ചതും ബാഴ്സ വിടണമെന്ന് തന്നെയായിരുന്നു. എന്നാല്‍ ആ ട്രാന്സ്ഫറ് ഗുണം ചെയ്തില്ലെന്ന കണക്ക് കൂട്ടലിലാണ് നിലവില്‍ നെയ്മറെന്നാണ് സൂചന.
പിഎസ്ജിയില്‍ എത്തിയപ്പോഴും ക്ലബ്ബിന്റെ നെടുംതൂണാകാന്‍ നെയ്മറിന് സാധിച്ചില്ല. എഡിന്‍സണ്‍ കവാനിയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും കെയ്ലിയന് എംബാപ്പെയുടെ മികച്ച പ്രകടനവും നെയ്ണറിന്റെ ശോഭ കെടുത്തി. മത്സരത്തിന് ശേഷം ആരാധകനെ തല്ലിയതുള്‍പ്പെടെയുള്ള പ്രശ്നങ്ങളും അദ്ദേഹത്തിന്റെ തിരിച്ചടിയായി. ഇത്തരത്തില്‍ ക്ലബ്ബില്‍ വലിയ സ്വീകാര്യത ലഭിക്കാതെ വന്നതോടെ പിഎസ്ജി വിടുന്നതിനെക്കുറിച്ചും തിരിച്ച് ബാഴ്സലോണയിലേക്ക് മടങ്ങുന്നതിനെക്കുറിച്ചുമെല്ലാം നെയ്മര്‍ ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ഔദ്യോഗികമായി പ്രതികരിക്കാന്‍ നെയ്മര്‍ ഇതുവരെ തയ്യാറായിട്ടില്ല.
പിഎസ്ജിയില്‍ എന്നും വിവാദങ്ങളുടെ തോഴനായിരുന്നു നെയ്മറെങ്കിലും ഇതൊന്നും ക്ലബ്ബിനായി മികച്ച പ്രകടനം കാഴ്ച വെക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ പിറകോട്ടടിപ്പിച്ചിട്ടില്ല. പി.എസ്.ജിക്ക് വേണ്ടി കളത്തിലിറങ്ങിയ 58 മത്സരത്തില്‍ നിന്ന് 51 ഗോളും 29 അസിസ്റ്റും സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട് നെയ്മര്‍. എങ്കില്‍പ്പോലും പി.എസ്.ജിക്ക് ചാമ്പ്യന്‍സ് ലീഗില്‍ കാര്യമായ നേട്ടമുണ്ടാക്കിക്കൊടുക്കാന്‍ നെയ്മര്‍ക്ക് കഴിഞ്ഞില്ല. ബാഴ്സലോണയ്ക്കായി കളിച്ച 123 മത്സരത്തില്‍ നിന്ന് 68 ഗോളാണ് നെയ്മര്‍ നേടിയത്. 2013മുതല്‍ നാല് വര്‍ഷക്കാലമാണ് ഈ ഇരുപത്തിയേഴുകാരന് ബാഴ്സലോണയ്ക്കുവേണ്ടി ബൂട്ടണിഞ്ഞത്.