വാഷിങ്‍ടൺ: ട്വിറ്ററിന്റെ ഇന്റേണൽ ലോഗിൽ വൈറസ് ബാധയുണ്ടെന്നും ഉപയോക്താക്കൾ പാസ്‌വേർഡുകൾ മാറ്റണമെന്ന് ട്വിറ്ററിന്റെ അറിയിപ്പ്. എന്നാൽ തകരാർ പാസ്‌വേർഡുകൾ ദുരുപയോഗം ചെയ്തിട്ടില്ലെന്നും പ്രശ്നങ്ങൾ പരിഹരിച്ചെന്നും ട്വിറ്റർ ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു.
പാസ്‌വേർഡുകൾ മറച്ചു വെക്കുന്ന ഹാഷിങിലാണ് വൈറസ് ബാധയുണ്ടായത്. ഇതോടെ ഇന്റേണൽ ലോഗിൽ മറയില്ലാതെ അവ എഴുതി കാണിക്കാൻ തുടങ്ങിയിരുന്നു. എത്ര പാസ്‌വേർഡുകൾക്ക് വൈറസ് ബാധിച്ചുവെന്നത് വ്യക്തമല്ല. ഉപയോക്താക്കൾ പാസ്‌വേർഡുകൾ കൊടുക്കുമ്പോൾ മറച്ചു വെക്കുന്ന സംവിധാനമാണ് ഹാഷിങ്. ഇതിലാണ് തകരാറുണ്ടായത്.
പാസ്‌വേർഡുകൾ മറച്ചു വെക്കുന്ന ഹാഷിങിലാണ് വൈറസ് ബാധയുണ്ടായത്. ഇതോടെ ഇന്റേണൽ ലോഗിൽ മറയില്ലാതെ അവ എഴുതി കാണിക്കാൻ തുടങ്ങിയിരുന്നു. എത്ര പാസ്‌വേർഡുകൾക്ക് വൈറസ് ബാധിച്ചുവെന്നത് വ്യക്തമല്ല. ഉപയോക്താക്കൾ പാസ്‌വേർഡുകൾ കൊടുക്കുമ്പോൾ മറച്ചു വെക്കുന്ന സംവിധാനമാണ് ഹാഷിങ്. ഇതിലാണ് തകരാറുണ്ടായത്.