സഞ്ചാരികൾക്ക് പ്രതീക്ഷകൾ നൽകി ഗതകാല സ്മൃതിയിലമർന്ന ഒരു ട്രെയിൻ സർവീസ് വീണ്ടും ആരംഭിക്കുന്നു. മൂന്നാർ - മാട്ടുപ്പെട്ടി സർവീസാണ് വീണ്ടും ആരംഭിക്കുന്നത്. തൊണ്ണൂറ്റിയഞ്ച‌് വര്‍ഷങ്ങള്‍ക്കുമുമ്പ് ഓട്ടം നിര്‍ത്തിയ സർവീസാണിത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ബ്രിട്ടീഷുകാരന്‍ റകാലത്തേ നിലച്ച റെയില്‍ വീണ്ടും പുനഃസ്ഥാപിക്കുന്നതിനായി എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സാധ്യതാപഠനം നടത്തി. ഡാര്‍ജിലിങ്ങിലെ ഹിമാലയന്‍ ട്രെയിനിൻ്റെ മാതൃകയില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. അഞ്ച‌് മുതല്‍ 15 കിലോമീറ്റര്‍ റെയില്‍ ആദ്യഘട്ടത്തില്‍ നവീകരിക്കും. മുമ്പ് ട്രെയിന്‍ ഓടിയിരുന്ന റൂട്ട് എന്നിവ മനസ്സിലാക്കുന്നതിനും അതിനുള്ള സാഹചര്യങ്ങളും ടൂറിസം മന്ത്രി, കേരള റയില്‍വേ ഡെവലപ‌്മെന്റ്, കോര്‍പറേഷന്‍ അധികൃതര്‍ എന്നിവരെ അറിയിക്കുന്നതിൻ്റെ ഭാഗമായാണ് എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.
എംഎല്‍എയുടെ നേതൃത്വത്തില്‍ ഡിടിപിസി സെക്രട്ടറി ജയന്‍ പി വിജയന്‍, കെഡിഎച്ച്‌പി കമ്ബനി സീനിയര്‍ മാനേജര്‍ അജയ് എന്നിവര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. മൂന്നാര്‍, മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങിലും സംഘം പരിശോധന നടത്തി. തൊണ്ണൂറ്റിയഞ്ച‌് വര്‍ഷം മുമ്പ് നിർത്താലാക്കിയ റെയിലിൻ്റെ അവശിഷ്ടങ്ങളും സംഘം കണ്ടെത്തി. വിനോദസഞ്ചാരമേഖലയില്‍ വന്‍ കുതിപ്പിനുതകുന്നതാകും പദ്ധതിയെന്നാണ് വിലയിരുത്തല്‍
ഹൈറേഞ്ചിലെ മരതകകാന്തിയാണ് മൂന്നാർ. കൊതിപ്പിക്കുന്ന സൗന്ദര്യവും കോടപുതച്ച താഴ്വരകളും മൂന്നാറിനെ യാത്രികരുടെ പ്രിയങ്കരിയാക്കുന്നു. കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകളും മഞ്ഞുപുതച്ച വഴികളിലൂടെയും ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ അനുഭൂതി പകര്‍ന്നുകൊണ്ട് നീങ്ങുന്ന ഈ യാത്രയില്‍ വാളറ, ചിയാപാറ വാട്ടര്‍ഫാള്‍സ്, ഫോട്ടോപോയിന്റ്‌സ്, രാജമലയിലുള്ള ഇരവികുളം നാഷണല്‍ പാര്‍ക് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നു. മാട്ടുപ്പെട്ടി ഡാം , എക്കോപോയിന്റ്, ടോപ് സ്‌റ്റേഷന്‍ , സൂര്യനെല്ലി കൊളുക്കുമല തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മറ്റു പാക്കേജുകളും ഇതിനോടൊപ്പം ഉണ്ട്
മിസ്റ്റി മൂന്നാര്‍ രാജമല ഇരവികുളം പാക്കേജിനു ഭക്ഷണവും മറ്റു ചെലവുകളും സഹിതം ഒരാള്‍ക്ക് 1299 ( GST എക്‌സ്ട്രാ) രൂപയാണ് ചാര്‍ജ് ചെയ്യുന്നത്. മൂന്നാര്‍ സൂര്യനെല്ലി കൊളുക്കുമല പാക്കേജുകള്‍ക്കു ഭക്ഷണവും മറ്റു ചെലവുകളും സഹിതം ഒരാള്‍ക്ക് 1499 (GST എക്‌സ്ട്രാ) രൂപയാണ്. രാവിലെ 6 മണിക്ക് എറണാകുളം വൈറ്റിലയില്‍ നിന്നും ആരംഭിക്കുന്ന പുഷ്ബാക് ഫെസിലിറ്റിയുള്ള വാഹനത്തിലുള്ള യാത്ര. എല്ലാ വിഭാഗം യാത്രക്കാര്‍ക്കും അനുയോജ്യമായ ടൂര്‍ ഏകോപനവും ഗൈഡ് സെര്‍വിസും, ഭക്ഷണവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട ഫോണ്‍ നമ്പറുകളിലൂടെ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി കേരള സിറ്റി ടൂര്‍ വെബ്‌സൈറ്റിലോ എറണാകുളം ഡിടിപിസി ഓഫീസിലോ ബന്ധപ്പെടുക. വെബ്‌സൈറ്റ്: www.keralactiytour.com, ലാന്‍ഡ് ലൈന്‍ നമ്പര്‍: 0484 236 7334, ഫോണ്‍: +91 8893 99 8888, +91 8893 85 8888.
മറ്റു പാക്കേജുകളില്‍ പ്രധാനപ്പെട്ടവ : ഭൂതത്താന്‍കെട്ട് തട്ടേക്കാട് ബോട്ടിംഗ് അടക്കം , ആലപ്പുഴ , അതിരപ്പിള്ളി മലക്കപ്പാറ അപ്പര്‍ ഷോളയാര്‍ ഡാം, പില്‍ഗ്രിമേജ് പാക്കേജസ് , മറ്റു 2 ഡേ പാക്കേജുകള്‍ .
ഗ്രൂപ്പായി ബുക്ക് ചെയ്യുന്നവര്‍ക്ക് അവരുടെ ഇഷ്ടാനുസരണമുള്ള പിക്കപ്പ് പോയിന്റ് തിരഞ്ഞെടുക്കാനുള്ള സൗകര്യവും മറ്റെല്ലാ പാക്കേജുകളിതുപോലെ ഇതിലും ലഭ്യമാണ്.
ഇതുകൂടാതെ ഗ്രുപ്പുകള്‍ക്കും ഫാമിലിക്കുമായി വൈവിധ്യമാര്‍ന്ന മറ്റു പാക്കേജുകളും യാത്രികരുടെ ആവശ്യപ്രകാരം ലഭ്യമാക്കുന്നു.
മൂന്നാറിലേക്ക് 130 കിലോമീറ്റര്‍ അകലെയുള്ള എറണാകുളം റെയില്‍വേ സ്റ്റേഷനും 140 കിലോമീറ്റര്‍ അകലെയുള്ള ആലുവ റെയില്‍വേ സ്റ്റേഷനുമാണ് മൂന്നാറിലെത്താന്‍ ഉപയോഗപ്പെടുത്താവുന്നത്.
ദേശീയ പാത 49 വഴി മൂന്നു മണിക്കൂര്‍ യാത്ര ചെയ്താല്‍ മൂന്നാറിലെത്താം. റോഡ് മാര്‍ഗം കൊച്ചിയില്‍ നിന്ന് 130 കിലോമീറ്റര്‍ ദൂരമുണ്ട് മൂന്നാറിലേക്ക്. കോതമംഗലത്തിനും അടിമാലിക്കുമിടയില്‍ തേയില തോട്ടങ്ങളില്‍ നിന്നുള്ള നറുമണവും ആസ്വദിക്കാം. മനോഹരമായ വനങ്ങളും പ്രകൃതിഭംഗി നിറഞ്ഞ വെള്ളച്ചാട്ടങ്ങളും മാര്‍ഗ മധ്യേ കാണാവുന്നതാണ്
ഇത്രയും കുറഞ്ഞ ദൂരത്തിനിടയിൽ തൊട്ടുതൊട്ടു പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ മൂന്നാറിന്റെ മാത്രം പ്രത്യേകതയാണ്. പച്ചപ്പു നിറഞ്ഞു നിൽക്കുന്ന മലമുകളിൽ നിന്നും കുത്തിയൊലിച്ച് ഇറങ്ങി വരുന്ന വെള്ളച്ചാട്ടങ്ങൾ മുന്നാറിലും ഇവിടേക്കുള്ള പാതയിലും ധാരാളം കാണാം.
മൂന്നാറിലെത്തിയാൽ മറക്കാതെ പോയിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ഇരവികുളം ദേശീയോദ്യാനം. വംശനാശ ബാഷമി നേരിടുന്ന നീലഗിരി താർ എന്ന വരയാടിനെ സംരക്ഷിക്കുന്ന ഇവിടം പ്രകൃതി ദൃശ്യങ്ങൾ കൊണ്ടും സമ്പന്നമാണ്. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പൂവിടുന്ന അപൂർവ്വം പ്രദേശങ്ങളിലൊന്നു കൂടിയാണിത്.
തേയിലചെടിയുടെ ചരിത്രത്തിൽ തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെ കടന്ന് തേയിലച്ചെടിയുടെ വളർച്ച മുതൽ പൊടിയായി പാക്കറ്റിൽ എത്തുന്നതു വരെയുള്ള കാര്യങ്ങൾ കൂടി ഇവിടെ നിന്നും അറിഞ്ഞിട്ടാവാം മടക്കം. അതിനായി ഇവിടെ ടാറ്റയുടെ ടീ മ്യൂസിയം പ്രവർത്തിക്കുന്നുണ്ട്
എംഎല്‍എയുടെ നേതൃത്വത്തില്‍ ഡിടിപിസി സെക്രട്ടറി ജയന്‍ പി വിജയന്‍, കെഡിഎച്ച്‌പി കമ്ബനി സീനിയര്‍ മാനേജര്‍ അജയ് എന്നിവര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. മൂന്നാര്‍, മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങിലും സംഘം പരിശോധന നടത്തി. തൊണ്ണൂറ്റിയഞ്ച‌് വര്‍ഷം മുമ്പ് നിർത്താലാക്കിയ റെയിലിൻ്റെ അവശിഷ്ടങ്ങളും സംഘം കണ്ടെത്തി. വിനോദസഞ്ചാരമേഖലയില്‍ വന്‍ കുതിപ്പിനുതകുന്നതാകും പദ്ധതിയെന്നാണ് വിലയിരുത്തല്‍
ഹൈറേഞ്ചിലെ മരതകകാന്തിയാണ് മൂന്നാർ. കൊതിപ്പിക്കുന്ന സൗന്ദര്യവും കോടപുതച്ച താഴ്വരകളും മൂന്നാറിനെ യാത്രികരുടെ പ്രിയങ്കരിയാക്കുന്നു. കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകളും മഞ്ഞുപുതച്ച വഴികളിലൂടെയും ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ അനുഭൂതി പകര്‍ന്നുകൊണ്ട് നീങ്ങുന്ന ഈ യാത്രയില്‍ വാളറ, ചിയാപാറ വാട്ടര്‍ഫാള്‍സ്, ഫോട്ടോപോയിന്റ്‌സ്, രാജമലയിലുള്ള ഇരവികുളം നാഷണല്‍ പാര്‍ക് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നു. മാട്ടുപ്പെട്ടി ഡാം , എക്കോപോയിന്റ്, ടോപ് സ്‌റ്റേഷന്‍ , സൂര്യനെല്ലി കൊളുക്കുമല തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മറ്റു പാക്കേജുകളും ഇതിനോടൊപ്പം ഉണ്ട്
മിസ്റ്റി മൂന്നാര്‍ രാജമല ഇരവികുളം പാക്കേജിനു ഭക്ഷണവും മറ്റു ചെലവുകളും സഹിതം ഒരാള്‍ക്ക് 1299 ( GST എക്‌സ്ട്രാ) രൂപയാണ് ചാര്‍ജ് ചെയ്യുന്നത്. മൂന്നാര്‍ സൂര്യനെല്ലി കൊളുക്കുമല പാക്കേജുകള്‍ക്കു ഭക്ഷണവും മറ്റു ചെലവുകളും സഹിതം ഒരാള്‍ക്ക് 1499 (GST എക്‌സ്ട്രാ) രൂപയാണ്. രാവിലെ 6 മണിക്ക് എറണാകുളം വൈറ്റിലയില്‍ നിന്നും ആരംഭിക്കുന്ന പുഷ്ബാക് ഫെസിലിറ്റിയുള്ള വാഹനത്തിലുള്ള യാത്ര. എല്ലാ വിഭാഗം യാത്രക്കാര്‍ക്കും അനുയോജ്യമായ ടൂര്‍ ഏകോപനവും ഗൈഡ് സെര്‍വിസും, ഭക്ഷണവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട ഫോണ്‍ നമ്പറുകളിലൂടെ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി കേരള സിറ്റി ടൂര്‍ വെബ്‌സൈറ്റിലോ എറണാകുളം ഡിടിപിസി ഓഫീസിലോ ബന്ധപ്പെടുക. വെബ്‌സൈറ്റ്: www.keralactiytour.com, ലാന്‍ഡ് ലൈന്‍ നമ്പര്‍: 0484 236 7334, ഫോണ്‍: +91 8893 99 8888, +91 8893 85 8888.
മറ്റു പാക്കേജുകളില്‍ പ്രധാനപ്പെട്ടവ : ഭൂതത്താന്‍കെട്ട് തട്ടേക്കാട് ബോട്ടിംഗ് അടക്കം , ആലപ്പുഴ , അതിരപ്പിള്ളി മലക്കപ്പാറ അപ്പര്‍ ഷോളയാര്‍ ഡാം, പില്‍ഗ്രിമേജ് പാക്കേജസ് , മറ്റു 2 ഡേ പാക്കേജുകള്‍ .
ഗ്രൂപ്പായി ബുക്ക് ചെയ്യുന്നവര്‍ക്ക് അവരുടെ ഇഷ്ടാനുസരണമുള്ള പിക്കപ്പ് പോയിന്റ് തിരഞ്ഞെടുക്കാനുള്ള സൗകര്യവും മറ്റെല്ലാ പാക്കേജുകളിതുപോലെ ഇതിലും ലഭ്യമാണ്.
ഇതുകൂടാതെ ഗ്രുപ്പുകള്‍ക്കും ഫാമിലിക്കുമായി വൈവിധ്യമാര്‍ന്ന മറ്റു പാക്കേജുകളും യാത്രികരുടെ ആവശ്യപ്രകാരം ലഭ്യമാക്കുന്നു.
മൂന്നാറിലേക്ക് 130 കിലോമീറ്റര്‍ അകലെയുള്ള എറണാകുളം റെയില്‍വേ സ്റ്റേഷനും 140 കിലോമീറ്റര്‍ അകലെയുള്ള ആലുവ റെയില്‍വേ സ്റ്റേഷനുമാണ് മൂന്നാറിലെത്താന്‍ ഉപയോഗപ്പെടുത്താവുന്നത്.
ദേശീയ പാത 49 വഴി മൂന്നു മണിക്കൂര്‍ യാത്ര ചെയ്താല്‍ മൂന്നാറിലെത്താം. റോഡ് മാര്‍ഗം കൊച്ചിയില്‍ നിന്ന് 130 കിലോമീറ്റര്‍ ദൂരമുണ്ട് മൂന്നാറിലേക്ക്. കോതമംഗലത്തിനും അടിമാലിക്കുമിടയില്‍ തേയില തോട്ടങ്ങളില്‍ നിന്നുള്ള നറുമണവും ആസ്വദിക്കാം. മനോഹരമായ വനങ്ങളും പ്രകൃതിഭംഗി നിറഞ്ഞ വെള്ളച്ചാട്ടങ്ങളും മാര്‍ഗ മധ്യേ കാണാവുന്നതാണ്
ഇത്രയും കുറഞ്ഞ ദൂരത്തിനിടയിൽ തൊട്ടുതൊട്ടു പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ മൂന്നാറിന്റെ മാത്രം പ്രത്യേകതയാണ്. പച്ചപ്പു നിറഞ്ഞു നിൽക്കുന്ന മലമുകളിൽ നിന്നും കുത്തിയൊലിച്ച് ഇറങ്ങി വരുന്ന വെള്ളച്ചാട്ടങ്ങൾ മുന്നാറിലും ഇവിടേക്കുള്ള പാതയിലും ധാരാളം കാണാം.
മൂന്നാറിലെത്തിയാൽ മറക്കാതെ പോയിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ഇരവികുളം ദേശീയോദ്യാനം. വംശനാശ ബാഷമി നേരിടുന്ന നീലഗിരി താർ എന്ന വരയാടിനെ സംരക്ഷിക്കുന്ന ഇവിടം പ്രകൃതി ദൃശ്യങ്ങൾ കൊണ്ടും സമ്പന്നമാണ്. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പൂവിടുന്ന അപൂർവ്വം പ്രദേശങ്ങളിലൊന്നു കൂടിയാണിത്.
തേയിലചെടിയുടെ ചരിത്രത്തിൽ തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെ കടന്ന് തേയിലച്ചെടിയുടെ വളർച്ച മുതൽ പൊടിയായി പാക്കറ്റിൽ എത്തുന്നതു വരെയുള്ള കാര്യങ്ങൾ കൂടി ഇവിടെ നിന്നും അറിഞ്ഞിട്ടാവാം മടക്കം. അതിനായി ഇവിടെ ടാറ്റയുടെ ടീ മ്യൂസിയം പ്രവർത്തിക്കുന്നുണ്ട്