ബിഗ് ബോസ് ഷോ കഴിഞ്ഞെങ്കിലും മത്സരാർഥികളും അവരുടെ വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ഹിറ്റായി കൊണ്ടിരിക്കുകയാണ്. ഫിനാലെയിലേക്ക് കടക്കുമെന്നും വിജയി ആകുമെന്നും കരുതിയിരുന്ന മത്സരാർഥികളിൽ ഒരാളായിരുന്നു റിയാസ്. തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കാനും അത് ഉറക്കെ പറയാനും റിയാസിന് കഴിഞ്ഞിരുന്നു. പലപ്പോഴും തന്റെ നിലപാടുകളുടെ പേരിൽ റിയാസ് പലരുടേയും കണ്ണിലെ കരടായി മാറിയിരുന്നു. ഇപ്പോൾ കട്ടൻ വിത്ത് ഇമ്മട്ടി എന്ന അഭിമുഖത്തിൽ റിയാസ് പറയുന്ന കാര്യങ്ങൾ വൈറലാവുകയാണ്. നിമിഷ തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്ന് റിയാസ് പറഞ്ഞു. ഞങ്ങൾ ഒരാഴ്ചയേ ഒന്നിച്ചുണ്ടായിരുന്നുള്ളൂ. നിമിഷ എപ്പോഴും പറയും നിമിഷയുടെ മെയിൽ വേർഷനാണ് ഞാനെന്ന്. Also Read:
മഞ്ഞ ലഹങ്കയില്‍ പ്രിയങ്കരിയായി ദില്‍ഷ, ലഹങ്കയ്ക്ക് മാറ്റുകൂട്ടി ഫ്ളോറല്‍ ദുപ്പട്ടയും; കണ്ണെടുക്കാതെ ആരാധകരും
പല കാര്യങ്ങളിലും ഒരേപോലെയാണ് ഞങ്ങൾ ചിന്തിക്കുന്നതെന്നും റിയാസ് വ്യക്തമാക്കി. ജാസ്മിൻ ലേഡി ബിഗ് ബോസ് ആണെന്നും റിയാസ് പറയുന്നു. അവിടെയുണ്ടായിരുന്ന സമയത്ത് ഏറ്റവും കൂടുതൽ പ്രസൻസ് ഉണ്ടായിരുന്നത് ജാസ്മിന്റെ ആയിരുന്നു. ജാസ്മിന്റെ കാര്യങ്ങൾ വ്യക്തമായി പറയാനും ടാസ്ക് ചെയ്യുന്നതുമെല്ലാം റിയൽ ആയിട്ടാണ്. അത്രയും സ്ട്രോങ് ആയിരുന്നു ജാസ്മിൻ. എനിക്ക് ഒരു സ്ഥലത്ത് നിൽക്കാൻ കഴിയില്ല, എന്തൊക്കെ ആനുകൂല്യങ്ങൾ കിട്ടിയാലും... അതുകൊണ്ട് അവിടെ നിന്ന് ഇറങ്ങി പോകുന്നു എന്നത് ജാസ്മിന്റെ ധൈര്യപൂർവമുള്ള തീരുമാനമായാണ് ഞാൻ കാണുന്നത്. പിന്നെ ജാസ്മിന് സ്നേഹം തോന്നുന്ന ആളുകളെ ജാസ്മിൻ എപ്പോഴും ചേർത്ത് പിടിക്കാറുമുണ്ട്. ബിഗ് ബോസിൽ വന്ന സമയം മുതൽ ധന്യ കുറച്ച് ഇമേജ് കോൺഷ്യസ് ആയിരുന്നു.
അവസാനമായപ്പോഴേക്കും അത് മാറി. റോബിന് എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റണമെന്നതായിരുന്നു ലക്ഷ്യം. അതിന് എന്ത് വഴി തെരഞ്ഞെടുക്കണമെന്ന് റോബിന് അറിയാം. ആ വഴി റോബിൻ തെരഞ്ഞെടുക്കും, ആ വഴിയിൽ റോബിൻ ഒച്ചയെടുക്കും, അങ്ങനെ റോബിൻ ഹീറോയാകും. പ്രേക്ഷകർ ഹീറോ ആയിട്ട് കാണാൻ എന്ത് ചെയ്യണമെന്ന് റോബിന് അറിയാമായിരുന്നു. റോബിൻ, റോബിനെ തന്നെ മാർക്കറ്റ് ചെയ്തു കൊണ്ടിരിക്കുന്നു, ഇനിയും ചെയ്യുമെന്നും റിയാസ്. ദിൽഷ എപ്പോഴും പറയാറുണ്ട്, ഞാൻ ബാംഗ്ലൂർ പോയെങ്കിലും ഞാൻ ബാക്കിയുള്ള പെൺകുട്ടികളെ പോലെയല്ല. മലയാള മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ആളാണ് എന്നൊക്കെ.
ഈ പരാമർശം തന്നെ തെറ്റാണ്. ദിൽഷയെ സംബന്ധിച്ച് ബാംഗ്ലൂരിൽ ജീവിക്കുന്ന, ഇഷ്ടമുള്ള ഡ്രസ് ഇടുന്ന അത്യാവശ്യം നല്ല സ്വാതന്ത്ര്യം അനുഭവിച്ച് ജീവിക്കുന്ന ഒരാളാണ്. പക്ഷേ ദിൽഷ കൊടുക്കാൻ വന്നത്, ഞാൻ എപ്പോഴും മലയാളത്തനിമയോടു കൂടി വളരെ അച്ചടക്കത്തോടെ വളരുന്ന ഒരാളാണെന്നാണ്. കേരളത്തിനെ സംബന്ധിച്ചിടത്തോളം ന്യൂ നോർമൽ ദിൽഷ ആയിരിക്കാം. ചിലപ്പോൾ പ്രേക്ഷകർ ന്യൂ നോർമലിനെ മനസിലാക്കിയ രീതിയിലും തെറ്റ് പറ്റിയിട്ടുണ്ടാകാം. റോബിന്റേത് ഫെയ്ക്ക് ലൗ സ്റ്റോറി ആയിരുന്നുവെന്നും റിയാസ് പറഞ്ഞു.
Also Watch:
മഞ്ഞ ലഹങ്കയില്‍ പ്രിയങ്കരിയായി ദില്‍ഷ, ലഹങ്കയ്ക്ക് മാറ്റുകൂട്ടി ഫ്ളോറല്‍ ദുപ്പട്ടയും; കണ്ണെടുക്കാതെ ആരാധകരും
പല കാര്യങ്ങളിലും ഒരേപോലെയാണ് ഞങ്ങൾ ചിന്തിക്കുന്നതെന്നും റിയാസ് വ്യക്തമാക്കി. ജാസ്മിൻ ലേഡി ബിഗ് ബോസ് ആണെന്നും റിയാസ് പറയുന്നു. അവിടെയുണ്ടായിരുന്ന സമയത്ത് ഏറ്റവും കൂടുതൽ പ്രസൻസ് ഉണ്ടായിരുന്നത് ജാസ്മിന്റെ ആയിരുന്നു. ജാസ്മിന്റെ കാര്യങ്ങൾ വ്യക്തമായി പറയാനും ടാസ്ക് ചെയ്യുന്നതുമെല്ലാം റിയൽ ആയിട്ടാണ്. അത്രയും സ്ട്രോങ് ആയിരുന്നു ജാസ്മിൻ. എനിക്ക് ഒരു സ്ഥലത്ത് നിൽക്കാൻ കഴിയില്ല, എന്തൊക്കെ ആനുകൂല്യങ്ങൾ കിട്ടിയാലും... അതുകൊണ്ട് അവിടെ നിന്ന് ഇറങ്ങി പോകുന്നു എന്നത് ജാസ്മിന്റെ ധൈര്യപൂർവമുള്ള തീരുമാനമായാണ് ഞാൻ കാണുന്നത്. പിന്നെ ജാസ്മിന് സ്നേഹം തോന്നുന്ന ആളുകളെ ജാസ്മിൻ എപ്പോഴും ചേർത്ത് പിടിക്കാറുമുണ്ട്. ബിഗ് ബോസിൽ വന്ന സമയം മുതൽ ധന്യ കുറച്ച് ഇമേജ് കോൺഷ്യസ് ആയിരുന്നു.
അവസാനമായപ്പോഴേക്കും അത് മാറി. റോബിന് എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റണമെന്നതായിരുന്നു ലക്ഷ്യം. അതിന് എന്ത് വഴി തെരഞ്ഞെടുക്കണമെന്ന് റോബിന് അറിയാം. ആ വഴി റോബിൻ തെരഞ്ഞെടുക്കും, ആ വഴിയിൽ റോബിൻ ഒച്ചയെടുക്കും, അങ്ങനെ റോബിൻ ഹീറോയാകും. പ്രേക്ഷകർ ഹീറോ ആയിട്ട് കാണാൻ എന്ത് ചെയ്യണമെന്ന് റോബിന് അറിയാമായിരുന്നു. റോബിൻ, റോബിനെ തന്നെ മാർക്കറ്റ് ചെയ്തു കൊണ്ടിരിക്കുന്നു, ഇനിയും ചെയ്യുമെന്നും റിയാസ്. ദിൽഷ എപ്പോഴും പറയാറുണ്ട്, ഞാൻ ബാംഗ്ലൂർ പോയെങ്കിലും ഞാൻ ബാക്കിയുള്ള പെൺകുട്ടികളെ പോലെയല്ല. മലയാള മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ആളാണ് എന്നൊക്കെ.
ഈ പരാമർശം തന്നെ തെറ്റാണ്. ദിൽഷയെ സംബന്ധിച്ച് ബാംഗ്ലൂരിൽ ജീവിക്കുന്ന, ഇഷ്ടമുള്ള ഡ്രസ് ഇടുന്ന അത്യാവശ്യം നല്ല സ്വാതന്ത്ര്യം അനുഭവിച്ച് ജീവിക്കുന്ന ഒരാളാണ്. പക്ഷേ ദിൽഷ കൊടുക്കാൻ വന്നത്, ഞാൻ എപ്പോഴും മലയാളത്തനിമയോടു കൂടി വളരെ അച്ചടക്കത്തോടെ വളരുന്ന ഒരാളാണെന്നാണ്. കേരളത്തിനെ സംബന്ധിച്ചിടത്തോളം ന്യൂ നോർമൽ ദിൽഷ ആയിരിക്കാം. ചിലപ്പോൾ പ്രേക്ഷകർ ന്യൂ നോർമലിനെ മനസിലാക്കിയ രീതിയിലും തെറ്റ് പറ്റിയിട്ടുണ്ടാകാം. റോബിന്റേത് ഫെയ്ക്ക് ലൗ സ്റ്റോറി ആയിരുന്നുവെന്നും റിയാസ് പറഞ്ഞു.
Also Watch: