ബിഗ് ബോസ് മത്സരം അതിന്റെ അവസാന ദിവസങ്ങളിലേക്ക് കടക്കുമ്പോൾ പങ്കെടുക്കുന്ന താരങ്ങളും ചർച്ചയാകുന്നു. ബിഗ് ബോസ് വീട്ടിലെ ഗെയിം സോഷ്യൽ മീഡിയയിൽ കൊടുംപിരി കൊണ്ട ചർച്ചകൾക്കാണ് വഴി വച്ചിട്ടുള്ളത്. ഒരു പ്രത്യേക മത്സരാര്‍ഥിയോടുള്ള അടങ്ങാത്ത ആരാധന മറ്റു മത്സരരാര്ഥികളെയും അവരുടെ കുടുംബത്തെ വരെ ബാധിച്ചിട്ടും ഉണ്ട്. മത്സരത്തിൽ നിന്നും പുറത്തിറങ്ങിയവരിൽ മിക്ക ആളുകളും സൈബർ അറ്റാക്കിന് വിധേയരാവേണ്ടിയും വന്നിട്ടുണ്ട്. ഇപ്പോൾ ചർച്ചയാകുന്നത് മത്സരാർത്ഥി രഘുവിന്റെ ഭാര്യയുടെ സോഷ്യൽ മീഡിയ കുറിപ്പാണ്.
കോമണ്‍ സെന്സുള്ള ഏതൊരു മലയാളിയും മനസ്സിൽ ചിന്തിച്ച അഭിപ്രായം തുറന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ യാതൊരു മര്യാദയുമില്ലാതെ കുടുംബക്കാരോട് വരെ രഘുവിന്റെ പിതൃക്കളെ സ്മരിക്കുന്ന മഹാരഥന്മാരോട് മറുപടി പറയേണ്ട ആവശ്യം രഘുവിനോ, കുടുംബത്തിനോ തനിക്കോ ഇല്ലെന്നാണ് സംഗീത പറയുന്നത്. ജനനം ഒരൊറ്റ സ്രോതസ്സിൽ നിന്നുമായതുകൊണ്ടാണ് സുഹൃത്തുക്കളെ അഭിപ്രായങ്ങൾ, നിലപാടുകൾ രഘു ഭയമില്ലാതെ തുറന്നടിക്കുന്നത് വിമർശനങ്ങൾ ഇല്ലാത്തതു കൊണ്ട് ന്യായീകരിക്കേണ്ട ആവശ്യമില്ലെന്നും സംഗീത പറയുന്നു.
ALSO READ: അതിനുള്ളത് നേരിട്ട് കൊടുത്തോളാം; ജീവിത കാലം മുഴുവന്‍ അവന് അതിനുള്ളില്‍ കിടക്കൂലല്ലോ'
പിന്നെ തെറി വിളികൾ അതിനു തെറിയുടെ മറുപടി പറയാൻ പാരമ്പര്യം അനുവദിക്കുന്നില്ലെന്നും .ഇതൊരു മറുപടിയല്ല രഘുവിനെ സ്നേഹിക്കുന്നവർ മാത്രം മനസ്സിലാക്കുവാൻ, എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല എന്ന അവരുടെ കുടുംബത്തോടുള്ള ചോദ്യത്തിനുള്ള മറുപടിയാണ്” ഈ നൽകുന്നതെന്നും സംഗീത വ്യക്തമാക്കി.
രഘുവിനെ സപ്പോർട്ട് ചെയ്യുന്നതിന്റെ പേരിൽ ഭീഷണിയും, തെറിവിളിയും കേൾക്കുന്നുണ്ടെങ്കിൽ രഘുവിന്റെ കുടുംബത്തെയോർത് പ്രകോപിതരാകാതെ നിയമപരമായ നടപടികളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതാകാം, അതിനു സമയം കളയാൻ ഇല്ലെങ്കിൽ നിങ്ങളുടെ സപ്പോർട്ട് വോട്ടിലൂടെ കാണിച്ചു പ്രതികരിക്കാംമെന്നും സംഗീത അറിയിച്ചു.
ALSO READ: നിതേഷ് - ഉത്തര ഉണ്ണി വിവാഹം; അറിയിപ്പുമായി താര പുത്രി!
യാതൊരു സീരിയൽ-സിനിമ ബന്ധവുമില്ലാതെ ഒറ്റയാനായി വീട്ടിൽ എത്തിയ രഘു ഇന്നിവിടേം
വരെ എത്തിയത് കോമണ്‍ സെന്സുള്ള മലയാളികൾ ഈ നാട്ടിലും, പുറത്തും ഉള്ളത് കൊണ്ടാണെന്നും . അതുകൊണ്ട് അവരെ പറയിപ്പിക്കുന്ന ഒരു പ്രതികരണവും രഘുവിന്റെയോ സുഹൃത്തുക്കളുടെയോ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും താര പത്നി പറയുന്നു.
തനിക്ക് നേരെയുള്ള സൈബർ ബുള്ളിയിങ് അത് വേണ്ടിടത്തേക്കു ഫോർവേഡ് ചെയ്യുന്നുണ്ടെന്നും
ആവശ്യം വന്നാൽ മുണ്ടുടുക്കാനും മടക്കി കുത്താനും തെറി മലയാളത്തിൽ പറയാനും കെൽപ്പുള്ളവർ
രഘുവിന്റെ കുടുംബത്തിലും , സുഹൃത്വലയത്തിലും ഉണ്ടെന്നും തെറി പറയുന്ന വൈറസുകളെക്കുറിച്ചു ചിന്തിക്കുന്നില്ല, ലോകത്തിനു വേണ്ടി പ്രാർത്ഥിക്കുകയാണ് കൊറോണ വൈറസിനെതിരെയെന്നും സംഗീത വ്യക്തമാക്കി ഒപ്പം രാജുവിനെതിരെ നടന്ന സോഷ്യൽ മീഡിയ അറ്റാക്കിന്റെ ചില തെളിവുകളും സംഗീത തന്റെ പ്രൊഫൈലിലൂടെ വ്യക്തമാക്കി.
കോമണ്‍ സെന്സുള്ള ഏതൊരു മലയാളിയും മനസ്സിൽ ചിന്തിച്ച അഭിപ്രായം തുറന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ യാതൊരു മര്യാദയുമില്ലാതെ കുടുംബക്കാരോട് വരെ രഘുവിന്റെ പിതൃക്കളെ സ്മരിക്കുന്ന മഹാരഥന്മാരോട് മറുപടി പറയേണ്ട ആവശ്യം രഘുവിനോ, കുടുംബത്തിനോ തനിക്കോ ഇല്ലെന്നാണ് സംഗീത പറയുന്നത്. ജനനം ഒരൊറ്റ സ്രോതസ്സിൽ നിന്നുമായതുകൊണ്ടാണ് സുഹൃത്തുക്കളെ അഭിപ്രായങ്ങൾ, നിലപാടുകൾ രഘു ഭയമില്ലാതെ തുറന്നടിക്കുന്നത് വിമർശനങ്ങൾ ഇല്ലാത്തതു കൊണ്ട് ന്യായീകരിക്കേണ്ട ആവശ്യമില്ലെന്നും സംഗീത പറയുന്നു.
ALSO READ: അതിനുള്ളത് നേരിട്ട് കൊടുത്തോളാം; ജീവിത കാലം മുഴുവന്‍ അവന് അതിനുള്ളില്‍ കിടക്കൂലല്ലോ'
പിന്നെ തെറി വിളികൾ അതിനു തെറിയുടെ മറുപടി പറയാൻ പാരമ്പര്യം അനുവദിക്കുന്നില്ലെന്നും .ഇതൊരു മറുപടിയല്ല രഘുവിനെ സ്നേഹിക്കുന്നവർ മാത്രം മനസ്സിലാക്കുവാൻ, എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല എന്ന അവരുടെ കുടുംബത്തോടുള്ള ചോദ്യത്തിനുള്ള മറുപടിയാണ്” ഈ നൽകുന്നതെന്നും സംഗീത വ്യക്തമാക്കി.
രഘുവിനെ സപ്പോർട്ട് ചെയ്യുന്നതിന്റെ പേരിൽ ഭീഷണിയും, തെറിവിളിയും കേൾക്കുന്നുണ്ടെങ്കിൽ രഘുവിന്റെ കുടുംബത്തെയോർത് പ്രകോപിതരാകാതെ നിയമപരമായ നടപടികളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതാകാം, അതിനു സമയം കളയാൻ ഇല്ലെങ്കിൽ നിങ്ങളുടെ സപ്പോർട്ട് വോട്ടിലൂടെ കാണിച്ചു പ്രതികരിക്കാംമെന്നും സംഗീത അറിയിച്ചു.
ALSO READ: നിതേഷ് - ഉത്തര ഉണ്ണി വിവാഹം; അറിയിപ്പുമായി താര പുത്രി!
യാതൊരു സീരിയൽ-സിനിമ ബന്ധവുമില്ലാതെ ഒറ്റയാനായി വീട്ടിൽ എത്തിയ രഘു ഇന്നിവിടേം
വരെ എത്തിയത് കോമണ്‍ സെന്സുള്ള മലയാളികൾ ഈ നാട്ടിലും, പുറത്തും ഉള്ളത് കൊണ്ടാണെന്നും . അതുകൊണ്ട് അവരെ പറയിപ്പിക്കുന്ന ഒരു പ്രതികരണവും രഘുവിന്റെയോ സുഹൃത്തുക്കളുടെയോ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും താര പത്നി പറയുന്നു.
തനിക്ക് നേരെയുള്ള സൈബർ ബുള്ളിയിങ് അത് വേണ്ടിടത്തേക്കു ഫോർവേഡ് ചെയ്യുന്നുണ്ടെന്നും
ആവശ്യം വന്നാൽ മുണ്ടുടുക്കാനും മടക്കി കുത്താനും തെറി മലയാളത്തിൽ പറയാനും കെൽപ്പുള്ളവർ
രഘുവിന്റെ കുടുംബത്തിലും , സുഹൃത്വലയത്തിലും ഉണ്ടെന്നും തെറി പറയുന്ന വൈറസുകളെക്കുറിച്ചു ചിന്തിക്കുന്നില്ല, ലോകത്തിനു വേണ്ടി പ്രാർത്ഥിക്കുകയാണ് കൊറോണ വൈറസിനെതിരെയെന്നും സംഗീത വ്യക്തമാക്കി ഒപ്പം രാജുവിനെതിരെ നടന്ന സോഷ്യൽ മീഡിയ അറ്റാക്കിന്റെ ചില തെളിവുകളും സംഗീത തന്റെ പ്രൊഫൈലിലൂടെ വ്യക്തമാക്കി.