വിവാദങ്ങളുടെ ഉറ്റ തോഴനാണ് പിസി ജോർജ്. പിസിയും വ്യവസായി എം കെ കുരുവിളയും തമ്മിലുള്ള വാക്കേറ്റം എന്തായാലും ഹിറ്റായിട്ടുണ്ട്. 1.5 കോടി രൂപ സരിത ചോദിച്ചുവെന്നും ഉമ്മന്‍ചാണ്ടിയുടെ അനുവാദത്തോടെയാണ് താന്‍ പണം സരിതയ്ക്ക് കൊടുത്തതെന്നും കുരുവിള പറഞ്ഞതായി പിസി ജോര്‍ജ് പറയുകയുണ്ടായി.
മാത്രമല്ല സരിതയുടെ കൂടെ എംഎല്‍എ കോട്ടേഴ്സുകളില്‍ പലപ്പോഴും പോകുന്ന ഏജന്‍സി പണിയും കുരുവിള ചെയ്തെന്നും പിസി ജോര്‍ജ് പറഞ്ഞു. താന്‍ സരിതയെ നേരിട്ട് കണ്ടിട്ടു പോലുമില്ലെന്നും പിസി ജോര്‍ജിന്റെ തലയ്ക്ക് വട്ടാണെന്നും കുരുവിള പ്രതികരിച്ചു. അയാള്‍ ഏത് ഭ്രാന്താശുപത്രിയില്‍ നിന്നാണ് ഇറങ്ങി വന്നതെന്ന് ചോദിച്ചു. വീട്ടില്‍ കരഞ്ഞുകൊണ്ട് വന്ന 16 തന്തയ്ക്ക് പിറന്നവനാണെന്നും പിസി പറഞ്ഞു.
മാത്രമല്ല സരിതയുടെ കൂടെ എംഎല്‍എ കോട്ടേഴ്സുകളില്‍ പലപ്പോഴും പോകുന്ന ഏജന്‍സി പണിയും കുരുവിള ചെയ്തെന്നും പിസി ജോര്‍ജ് പറഞ്ഞു. താന്‍ സരിതയെ നേരിട്ട് കണ്ടിട്ടു പോലുമില്ലെന്നും പിസി ജോര്‍ജിന്റെ തലയ്ക്ക് വട്ടാണെന്നും കുരുവിള പ്രതികരിച്ചു. അയാള്‍ ഏത് ഭ്രാന്താശുപത്രിയില്‍ നിന്നാണ് ഇറങ്ങി വന്നതെന്ന് ചോദിച്ചു. വീട്ടില്‍ കരഞ്ഞുകൊണ്ട് വന്ന 16 തന്തയ്ക്ക് പിറന്നവനാണെന്നും പിസി പറഞ്ഞു.