ഓസ്‌ട്രേലിയയിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയായ സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ വെറ്റിനറി വിഭാഗം വിദ്യാര്‍ത്ഥികള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പുറത്തിറക്കിയ കലണ്ടറിന് ആവശ്യക്കാര്‍ ഏറുന്നു. ഈവർഷം ജനുവരിയില്‍ പുറത്തിറക്കിയ കലണ്ടറിന് ഇപ്പോഴും ആവശ്യമേറുന്നതോടെ പുതിയ കലണ്ടര്‍ ജൂണിൽ പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുകയാണ് വിദ്യാർത്ഥികൾ.
കര്‍ഷകരെ സഹായിക്കാനായാണ് വിദ്യാര്‍ത്ഥികള്‍ നഗ്നരായി ഫോട്ടോയെടുത്ത് 2016-ലെ കലണ്ടര്‍ പുറത്തിറക്കിയത്. 65ഓളം വിദ്യാര്‍ത്ഥികളാണ് ‘വി ആര്‍ ഫോര്‍ ദി ബുഷ്’ എന്ന് പേരിട്ട കലണ്ടര്‍ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തത്.
വളര്‍ത്തു മൃഗങ്ങളേയും കാര്‍ഷിക ഉപകരണങ്ങളും ഉപയോഗിച്ചാണ് ചിത്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അവശ്യം മറക്കേണ്ട ഭാഗങ്ങള്‍ മറച്ചിരിക്കുന്നത്. കർഷകരുപയോഗിക്കുന്ന ചെമ്മരിയാടുകൾ, മത്സ്യം, കുതിര, ട്രാക്ടർ, പശു, കോഴി, നായ എന്നിവയോടൊപ്പമുള്ലതാണ് മിക്ക ചിത്രങ്ങളും.
കര്‍ഷകരെ സഹായിക്കാനായാണ് വിദ്യാര്‍ത്ഥികള്‍ നഗ്നരായി ഫോട്ടോയെടുത്ത് 2016-ലെ കലണ്ടര്‍ പുറത്തിറക്കിയത്. 65ഓളം വിദ്യാര്‍ത്ഥികളാണ് ‘വി ആര്‍ ഫോര്‍ ദി ബുഷ്’ എന്ന് പേരിട്ട കലണ്ടര്‍ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തത്.
വളര്‍ത്തു മൃഗങ്ങളേയും കാര്‍ഷിക ഉപകരണങ്ങളും ഉപയോഗിച്ചാണ് ചിത്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അവശ്യം മറക്കേണ്ട ഭാഗങ്ങള്‍ മറച്ചിരിക്കുന്നത്. കർഷകരുപയോഗിക്കുന്ന ചെമ്മരിയാടുകൾ, മത്സ്യം, കുതിര, ട്രാക്ടർ, പശു, കോഴി, നായ എന്നിവയോടൊപ്പമുള്ലതാണ് മിക്ക ചിത്രങ്ങളും.